Loading ...

Home Kerala

ലൈഫ് മിഷന്‍;ഉദ്യോഗസ്ഥര്‍ക്ക് അഴിമതിയില്‍ പങ്കെന്ന് വിജിലന്‍സ്

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്ളാറ്റ് നിര്‍മാണത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അടക്കം അഴിമതിയില്‍ പങ്കുണ്ടെന്നു വിജിലന്‍സ്. ലൈഫ് പദ്ധതി വഴി സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഏതാനും സ്വകാര്യ വ്യക്തികളും സാന്പത്തിക നേട്ടമുണ്ടാക്കിയതായും വിജിലന്‍സിന്‍റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്നാല്‍, പ്രതികളുടെ ആരുടെയും പേര് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ഒന്നാം പ്രതി യൂണിടാക് കന്പനിയും രണ്ടാം പ്രതി സെയിന്‍ വെഞ്ചേഴ്സ് കന്പനിയുമാണ്. മൂന്നാം പ്രതി ലൈഫ്മിഷനിലെയോ അതുമായി ബന്ധപ്പെട്ട സ്ഥാപനത്തിലേയോ ഉദ്യോഗസ്ഥനും നാലാം പ്രതി സ്ഥാനത്ത് സ്വകാര്യ വ്യക്തിയുമാണ്.

ഉദ്യോഗസ്ഥനും സ്വകാര്യവ്യക്തിയും സാമ്പത്തിക നേട്ടം ഉണ്ടാക്കിയതായി റിപ്പോര്‍ട്ടില്‍ പലയിടത്തും പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ നിര്‍മാണക്കന്പനി ഉടമ അടമുള്ളവരുടെ പേരുകളൊന്നും എഫ്‌ഐആറില്‍ ഇല്ല. തൃശൂര്‍ വിജിലന്‍സ് യൂണിറ്റ്      നടത്തിയ പ്രാഥമിക പരിശോധനയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 20 കോടിരൂപയുടെ പദ്ധതിയില്‍ ഉദ്യോഗസ്ഥര്‍ക്ക് അടക്കം കമ്മീഷന്‍ ലഭിച്ചതായി പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെങ്കിലും ഇക്കാര്യം എഫ്‌ഐആറില്‍ പേഖപ്പെടുത്തിയില്ല. റെഡ്ക്രസന്‍റും, ലൈഫ് മിഷനും തമ്മിലുള്ള ധരാണയിലാണ് പദ്ധതി ആരംഭിക്കുന്നത്.                    യുണിടാക്കിനെ നിയോഗിച്ചത് റെഡ്ക്രസന്‍റാണ്. കരാര്‍ ഒപ്പിട്ടത് യുഎഇ കോണ്‍സുലേറ്റും യൂണിടാകും നേരിട്ടാണ്. കോണ്‍സുലേറ്റാണ് യുണിടാക്കിന് തുക കൈമാറിയത്. 2019 നവംബര്‍ രണ്ട് മുതല്‍ 2020 ജനുവരി 23 വരെ യൂണിടാക്, യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് പണം കൈപ്പറ്റിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related News