Loading ...

Home International

ചൈനീസ് കൈയേറ്റം; നേപ്പാളില്‍ വൻപ്രതിഷേധം

കാഠ്മണ്ഡു: ചൈന അതിര്‍ത്തി കൈയേറി കെട്ടിടങ്ങള്‍ നിര്‍മിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് നേപ്പാളില്‍ ചൈനാവിരുദ്ധ പ്രതിഷേധം. നേപ്പാളിന്‍റെ ഭൂമി തിരിച്ചുതരിക, ചൈന കയ്യേറ്റം അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ പ്രതിഷേധക്കാര്‍ ഉയര്‍ത്തി.

തിബറ്റന്‍ അതിര്‍ത്തിയോടു ചേര്‍ന്ന ഹംലാ ജില്ലയില്‍ ചൈന 11 കെട്ടിടങ്ങള്‍ പണിതതായിട്ടാണു കണ്ടെത്തിയിരിക്കുന്നത്. അതിര്‍ത്തി നിശ്ചയിച്ചിരുന്ന 11ാം നന്പര്‍ തൂണ് അപ്രത്യക്ഷ മാണെന്നും നേപ്പാളി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തൂണ് കണ്ടെത്താത്തിടത്തോളം അതിര്‍ത്തിത്തര്‍ക്കം അവസാനിക്കില്ലെന്ന് ഹംലായില്‍നിന്നുള്ള പാര്‍ലമെന്‍റംഗം ചക്കാ ബഹാദുര്‍ റാണ പറഞ്ഞു.

ഹംലായിലെ ചീഫ് ജില്ലാ ഓഫീസറിന്‍റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച സംഭവസ്ഥലത്തു ചെന്ന് ചൈനാക്കാരോട് സംസാരിക്കുകയുണ്ടായി. എന്നാല്‍, ഇത് തങ്ങളുടെ ഭൂമിയാണെന്നു പറഞ്ഞ് ചൈനീസ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ മടക്കിഅയച്ചു. അതേസമയം അതിര്‍ത്തി കയ്യേറിയെന്ന ആരോപണങ്ങള്‍ കാഠ്മണ്ഡുവിലെ ചൈനീസ് എംബസി നിഷേധിച്ചു. ആരോപണം സംബന്ധിച്ചു പരിശോധന നടത്തി.

കെട്ടിടങ്ങള്‍ നിര്‍മിച്ചിരിക്കുന്നത് ചൈനീസ് ഭൂമിയിലാണ്. നേപ്പാളിനു വേണമെങ്കില്‍ പരിശോധിച്ചു നോക്കാം. നേപ്പാളും ചൈനയും സുഹൃത്തുക്കളാണ്. ഞങ്ങള്‍ക്കിടയില്‍ അതിര്‍ത്തിത്തര്‍ക്കങ്ങളില്ല. നേപ്പാളിന്‍റെ പരമാധികാരത്തെയും അഖണ്ഡതയെയും ചൈന ബഹുമാനിക്കുന്നെന്നും എംബസി കൂട്ടിച്ചേര്‍ത്തു.

Related News