Loading ...

Home International

കോവിഡ്,പട്ടിണിയിലായത് 15 കോടി കുട്ടികൾ;യുണിസെഫ്

യുണൈറ്റഡ്നേഷന്‍സ്: ലോകമെന്പാടുമായി പതിനഞ്ചുകോടി കുട്ടികള്‍ക്കൂടി കോവിഡ്-19 നെത്തുടര്‍ന്നു പട്ടിണിയിലായതായി യുണിസെഫ്.

ഇതോടെ പോഷകാഹാരക്കുറവും പ്രാഥമിക വിദ്യാഭ്യാസത്തിന്‍റെ അഭാവവുമുള്‍പ്പെടെ വിവിധ രൂപത്തിലുള്ള പട്ടിണിയെ ഏകദേശം 120 കോടിയോളം കുട്ടികള്‍ അഭിമുഖീകരിക്കുന്നുവെന്നാണ് കണക്കുകള്‍. യുണിസെഫിനൊപ്പം ബാലാവകാശ സംഘടനയായ സേവ് ദി ചില്‍ഡ്രനും സംയുക്തമായി നടത്തിയ പഠനത്തിലാണ് ഭീതിപ്പെടുത്തുന്ന à´ˆ വസ്തുതതകള്‍. à´µà´¿â€‹â€‹â€‹à´¦àµà´¯à´¾â€‹â€‹â€‹à´­àµà´¯à´¾â€‹â€‹â€‹à´¸à´‚, ആരോഗ്യം, പാര്‍പ്പിടം, പോഷകാഹാരം, ശുചീകരണസംവിധാനങ്ങള്‍, കുടിവെള്ളം തുടങ്ങി അത്യന്താപേക്ഷിതമായ പല ഘടകങ്ങളുടെയും അഭാവമുള്ള കുട്ടികളുടെ എണ്ണം കോവിഡിനുശേഷം15 ശതമാനത്തോളം ഉയര്‍ന്നു. ഈ വര്‍ഷമാദ്യം പ്രത്യക്ഷപ്പെട്ട രോഗംമൂലം ഏകദേശം 15 കോടി കുരുന്നുകള്‍കൂടി à´ˆ പട്ടികയിലേക്കു ചേര്‍ക്കപ്പെട്ടതോടെയാണിത്.

എഴുപതോളം രാജ്യങ്ങളിലെ സ്ഥിതിവിവരക്കണക്കുകളാണ് വിശകലനത്തിനായി ഉപയോഗിച്ചത്. വരുംമാസങ്ങളില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാകുമെന്നാണു വ്യക്തമാകുന്നതെന്ന് യുണിസെഫ് നിരീക്ഷിക്കുന്നു. പ്രശ്നപരിഹാരത്തിന് സര്‍ക്കാരുകളുടെ സഹായത്തോടെ, പൊതുജനപങ്കാളിത്തത്തോടെ കര്‍മപദ്ധതികള്‍ തയാറാക്കും.

കൂടുതല്‍ കുട്ടികള്‍ ദാരിദ്ര്യത്തിലേക്കു നീങ്ങിയെന്നതു മാത്രമല്ല, ദാരിദ്ര്യം നേരിടുന്ന കുട്ടികള്‍ കൂടുതല്‍ ദാരിദ്ര്യത്തിലേക്കു പോവുകയാണെന്നതാണ് വലിയ വെല്ലുവിളിയെന്ന് യുനിസെഫ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഹെന്‍റീറ്റ ഫോര്‍ പറയുന്നു.

Related News