Loading ...

Home Kerala

കേരളത്തിൽ ഇന്ന് 3,139 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മൂവായിരം കടന്ന് കോവിഡ് രോഗികള്‍. ഞായറാഴ്ച സംസ്ഥാനത്ത് 3,139 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 36 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 126 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2,921 പേര്‍ക്ക് സന്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ 251 പേരുടെ സന്പര്‍ക്ക ഉറവിടം വ്യക്തമല്ല.രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 1,855 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 30,072 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 77,703 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,04,489 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,81,850 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനിലും 22,639 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2684 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 34,786 സാന്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാന്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്‍റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്‍റിജെന്‍ അസ്‌സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 21,32,795 സാന്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സന്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,88,976 സാന്പിളുകളും പരിശോധനയ്ക്കയച്ചു.

പോസിറ്റീവ് കേസുകള്‍ ജില്ല തിരിച്ച്‌:-

തിരുവനന്തപുരം-412, കോഴിക്കോട്-399, മലപ്പുറം-378, എറണാകുളം-326, ആലപ്പുഴ-252, കണ്ണൂര്‍-234, പാലക്കാട്-233, കൊല്ലം-205, കോട്ടയം-196, തൃശൂര്‍-182, കാസര്‍ഗോഡ്-124, പത്തനംതിട്ട-102, വയനാട്-56, ഇടുക്കി-40

സന്പര്‍ക്ക രോഗികള്‍ ജില്ല തിരിച്ച്‌:-

തിരുവനന്തപുരം-395, കോഴിക്കോട്-392, മലപ്പുറം-365, എറണാകുളം-298, ആലപ്പുഴ-229, പാലക്കാട്-219, കണ്ണൂര്‍-207, കോട്ടയം-191, കൊല്ലം-188, തൃശൂര്‍-172, കാസര്‍ഗോഡ്-121, പത്തനംതിട്ട-75, വയനാട്-51, ഇടുക്കി-18

രോഗമുക്തി കണക്കുകള്‍ ജില്ല തിരിച്ച്‌:-

തിരുവനന്തപുരം-291, കൊല്ലം-140, പത്തനംതിട്ട-191, ആലപ്പുഴ-46, കോട്ടയം-125, ഇടുക്കി-20, എറണാകുളം-232, തൃശൂര്‍-115, പാലക്കാട്-66, മലപ്പുറം-202, കോഴിക്കോട്-128, വയനാട്-33, കണ്ണൂര്‍-88, കാസര്‍ഗോഡ്-178

Related News