Loading ...

Home National

മുപ്പത് വര്‍ഷത്തെ പ്രയത്നം; കര്‍ഷകന്‍ വെട്ടിയത് മൂന്ന് കിലോമീറ്റര്‍ നീളമുള്ള കനാല്‍

ഗയ: ബിഹാറില്‍ കര്‍ഷകന്‍ കൃഷി ഇടത്തേക്ക് വെള്ളം എത്തിക്കാന്‍ ഒറ്റയ്ക്ക് തീര്‍ത്തത് മൂന്ന് കിലോമീറ്റര്‍ നീളമുള്ള കനാല്‍. ഗയ ലാത്വവയിലെ കോത്തില്‍വയിലാണ് സംഭവം.ലോംഗി ബുയാന്‍ എന്ന കര്‍ഷകനാണ് മൂന്ന് കിലോമീറ്റര്‍ അകലെ കുന്നിന്‍ മുകളില്‍നിന്നുള്ള മഴ വെള്ളം സ്വന്തം കൃഷി ഇടത്തേക്ക് എത്തിക്കാന്‍ കനാല്‍ നിര്‍മിച്ചത്. 30 വര്‍ഷത്തെ പ്രയത്നംകൊണ്ടാണ് തന്‍റെ സ്വപ്നം അദ്ദേഹം പൂര്‍ത്തിയാക്കിയത്.കന്നുകാലികളെ മേയ്ക്കാനായി കാട്ടിലേക്കുപോകുമ്ബോള്‍ അതിനൊപ്പം കനാല്‍ കുഴിക്കുകയും ചെയ്തു. ആരും തനിക്കൊപ്പം ചേര്‍ന്നില്ല. ഗ്രാമവാസികള്‍ ഉപജീവനത്തിനായി നഗരങ്ങളിലേക്ക് പോയെങ്കിലും താന്‍ ഇവിടെ തുടരാന്‍ തീരുമാനിച്ചതായി ലോംഗി പറയുന്നു.കോത്തില്‍വ ഗ്രാമം നിബിഡവനപ്രദേശമാണ്. മലകളാല്‍ ചുറ്റപ്പെട്ട പ്രദേശം കൂടിയാണിത്. ഇവിടം മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ട്. ലോംഗി ബുയാന്‍റെ പ്രവൃത്തി ഗ്രാമത്തിന് ആകെ പ്രയോജനകരമായി മാറിയിരിക്കുകയാണ്.കന്നുകാലികള്‍ക്കും ഇത് ഗുണം ചെയ്യും, ഒപ്പം പാടങ്ങളിലും ജലസേചനം നടത്താം. വലിയ കുളത്തിലേക്കാണ് ലോംഗി ബുയാന്‍റെ കനാല്‍ എത്തുന്നത്.

Related News