Loading ...

Home Gulf

ഇസ്രയേലിനെ അംഗീകരിച്ച്‌ ബെഹ്റിനും

വാഷിംഗ്ടണ്‍ ഡിസി: യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ മധ്യസ്ഥതയില്‍ ഇസ്രയേലും ബെഹ്റിനും സമാധാന ഉടന്പടിക്കു സമ്മതിച്ചു. യുഎഇ-ഇസ്രയേല്‍ സമാധാന ഉടമ്പടി യാഥാര്‍ഥ്യമാക്കി വെറും 30 ദിവസത്തിനകമാണ് ട്രംപ് ഈ നേട്ടവും കൈവരിച്ചത്. ട്രംപിന്‍റെ മരുമകനും ഉപദേഷ്‌ടാവുമായ ജാരദ് കുഷ്നറാണ് രണ്ട് ഉടന്പടിക്കും ചുക്കാന്‍ പിടിച്ചത്. ഇതോടെ അറബി മേഖലയില്‍ ഇസ്രയേലിനെ അംഗീകരിക്കുന്ന നാലാമത്തെ രാജ്യമായി ബെഹ്റിന്‍. ഈജിപ്ത്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങള്‍ നേരത്തേതന്നെ ഇതിനു തയാറായിരുന്നു.ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായും ബെഹ്റിന്‍ രാജാവ് ഹമദ് ബിന്‍ ഈസാ അല്‍ ഖലീഫയുമായും വെള്ളിയാഴ്ച ഫോണില്‍ സംസാരിച്ചശേഷമാണ് ട്രംപ് സമാധാന ഉടന്പടിയുടെ കാര്യം വാഷിംഗ്ടണ്‍ ഡിസിയില്‍ പ്രഖ്യാപിച്ചത്.

ഇരു രാജ്യങ്ങളും നയതന്ത്ര കാര്യാലയങ്ങള്‍ തുറക്കും. വിമാന സര്‍വീസുകള്‍ ആരംഭിക്കും. ബിസിനസ്, സാങ്കേതികം, ആരോഗ്യം, വിദ്യാഭ്യാസം, സുരക്ഷ, കാര്‍ഷിക മേഖലകളില്‍ സഹകരിക്കും. ഇസ്രയേലുമായി നല്ല ബന്ധത്തിന് കൂടുതല്‍ രാജ്യങ്ങള്‍ ഉടന്‍ തയാറാകുമെന്നും ട്രംപ് അറിയിച്ചു.
മറ്റൊരു അറബി രാജ്യവുമായി സമാധാന ഉടമ്പടി സാധ്യമായതില്‍ ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹു അത്യാഹ്ലാദം പ്രകടിപ്പിച്ചു. ഇതു സമാധാനത്തിന്‍റെ യുഗമാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഉടന്പടിയെ യുഎഇ സ്വാഗതം ചെയ്തു. അതേസമയം പാലസ്തീന്‍ പ്രതികരണം പ്രതികൂലമായിരുന്നു. ബെഹ്റിനിലെ അംബാസഡറെ അവര്‍ കൂടിയാലോചനയ്ക്ക് എന്നപേരില്‍ തിരിച്ചുവിളിച്ചു. ഗാസാ മേഖലയെ നിയന്ത്രിക്കുന്ന ഹമാസ് ഭീകരരും ഉടന്പടിയില്‍ എതിര്‍പ്പറിയിച്ചു.

ഓഗസ്റ്റില്‍ ഇസ്രയേലും യുഎഇയും സമ്മതിച്ച സമാധാന ഉടന്പടി ചൊവ്വാഴ്ച വൈറ്റ്ഹൗസില്‍ ഒപ്പുവയ്ക്കപ്പെടും. ഉടന്പടിയുടെ ഭാഗമായി വെസ്റ്റ്ബാങ്കില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കുന്നത് ഇസ്രയേല്‍ നിര്‍ത്തും. അറബ് മേഖലയിലെ സ്വാധീനശക്തിയായ സൗദിക്ക് പുതിയ നീക്കങ്ങളില്‍ എതിര്‍പ്പില്ലെന്നാണു സൂചന.

Related News