Loading ...

Home Kerala

നിയമസഭ ഉപതെരഞ്ഞെടുപ്പ് ഉപേക്ഷിക്കാന്‍ ധാരണയായെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപനം സംസ്ഥാനത്തു രൂക്ഷമായ സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാനും ചവറ, കുട്ടനാട് നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍ വേണ്ടെന്നു വയ്ക്കാനും സര്‍വകക്ഷി യോഗത്തില്‍ ധാരണയായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാനാവാത്ത ബാധ്യതയാണ്. കുട്ടനാട്, ചവറ ഉപതെരഞ്ഞടുപ്പുകള്‍ ഒഴിവാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ഥിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സാധാരണ ഏപ്രിലിലാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. അങ്ങനെയാണെങ്കില്‍ 2021 മാര്‍ച്ച്‌ 10ന് പെരുമാറ്റചട്ടം നിലവില്‍ വരാനാണ് സാധ്യത. ഉപതെരഞ്ഞെടുപ്പ് നവംബര്‍ പകുതിയോട നടന്നാല്‍ മൂന്ന് പൂര്‍ണ മാസങ്ങള്‍ മാത്രമാണ് തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങള്‍ക്ക് പ്രവൃത്തിക്കാന്‍ സാധിക്കുന്നത്. മണ്ഡലത്തില്‍ കാര്യമായി പ്രവൃത്തിക്കാന്‍ ഇവര്‍ക്ക് പറ്റില്ല. നിയോജക മണ്ഡലത്തില്‍ ഒഴിവുണ്ടായി ആറ് മാസത്തിനുള്ളതില്‍ ഇവ നികത്തണമെന്നാണ് ചട്ടം. ഡിസംബറിലാണ് കുട്ടനാട്ട് നിയമസഭാ മണ്ഡലത്തില്‍ ഒഴിവുണ്ടായത്. മാര്‍ച്ചിലാണ് ചവറയില്‍ ഒഴിവുണ്ടായത്. കുട്ടനാട്ടില്‍ ആറ് മാസത്തിലധികമായി ഒഴിവുണ്ടായിട്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് കോവിഡ് വലിയ പ്രശ്നമായി തുടരുകയാണ്. അതിനാല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കോവിഡ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രികരിക്കുന്നത് ശരിയാണോ എന്നാണ് സര്‍വകക്ഷി യോഗം ചര്‍ച്ച ചെയ്തത്. കോവിഡ് കണക്കിലെടുത്ത് ഉപതെഞ്ഞെടുപ്പ് ഉപേക്ഷിക്കണമെന്നാണ് എല്ലാ കക്ഷികളും ആവശ്യപ്പെട്ടത്. അതിനാല്‍ ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു.തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കുകായണ്. 2020 നവംബര്‍ 12ന് പുതിയ ഭരണ സമിതി അധികാരമേല്‍ക്കേണ്ടതുണ്ട്. ഇവ നിയമസഭ ഉപതെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യാന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അഞ്ച് വര്‍ഷത്തേയ്ക്ക് തെരഞ്ഞെടുക്കുന്നതും മൂന്ന് മാസത്തേക്കുള്ളതും താരതമ്യം ചെയ്യരുത്. തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാനാവാത്ത ബാധ്യതയാണ്. ഉപതെരഞ്ഞെടുപ്പും തദ്ദേശ തെരഞ്ഞെടുപ്പും തമ്മില്‍ കാതലായ മാറ്റമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം തദ്ദേശ തെരഞ്ഞെടുപ്പ് അല്‍പ്പമൊക്കെ മാറ്റിവയ്ക്കാവുന്നതാണ്. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് ദീര്‍ഘമായി നീട്ടിക്കൊണ്ടു പോകാന്‍ സാധിക്കില്ല. സര്‍വകക്ഷി തീരുമാനം ബന്ധപ്പെട്ടവരെ എല്ലാം അറിയിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related News