Loading ...

Home International

കൊളംബിയയില്‍ പോലീസിനെതിരേ പ്രക്ഷോഭം; അഞ്ചു മരണം

ബൊഗോട്ട: പോലീസിന്‍റെ ക്രൂരതയില്‍ നാല്പത്താറുകാരന്‍ കൊല്ലപ്പെട്ടെന്നാരോപിച്ച്‌ കൊളംബിയന്‍ തലസ്ഥാനമായ ബൊഗോട്ടയില്‍ ജനം നടത്തിയ പ്രക്ഷോഭം രക്തരൂഷിതമായി. അഞ്ചു പേര്‍ മരിക്കുകയും 30 പോലീസുകാര്‍ അടക്കം നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച്‌ ബുധനാഴ്ച പുലര്‍ച്ചെ പോലീസ് കസ്റ്റഡിയിലെടുത്ത ഹാവിയര്‍ ഒര്‍ഡോണസ് ആണു മരിച്ചത്. പോലീസ് ഇദ്ദേഹത്തെ നിലത്തുകിടത്തി നിരവധിത്തവണ വൈദ്യുതാഘാതം ഏല്‍പ്പിക്കുന്നതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. തുടര്‍ന്ന്, യുഎസിലെ ബ്ലാക് ലൈവ്സ് മാറ്റര്‍ പ്രക്ഷോഭത്തിനു സമാനമായി കൊളംബിയ ലൈവ്സ് മാറ്റര്‍ എന്ന പ്രക്ഷോഭം രാജ്യത്ത് ആരംഭിച്ചിരിക്കുകയാണ്.

നിയമപഠനം പൂര്‍ത്തിയാക്കിയ ഹാവിയര്‍ ഒര്‍ഡോണസ് ചൊവ്വാഴ്ച രാത്രി തന്‍റെ ഫ്ലാറ്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷിക്കുകയായിരുന്നു. മദ്യം തീര്‍ന്നതിനെത്തുടര്‍ന്ന് വാങ്ങാനായി സുഹൃത്തുക്കള്‍ക്കൊപ്പം പുലര്‍ച്ചെ പുറത്തിറങ്ങിയപ്പോഴാണു പോലീസ് പിടികൂടിയത്. വൈദ്യുതാഘാതം ഏല്‍പ്പിക്കുന്നതു നിര്‍ത്തണമെന്നു പോലീസിനോട് ഇദ്ദേഹം യാചിക്കുന്നതു വീഡിയോയില്‍ കാണാം. പോലീസ് സ്റ്റേഷനില്‍ എത്തിക്കുന്പോള്‍ ഹാവിയറിനു ബോധമില്ലായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോള്‍ മരണം സ്ഥിരീകരിച്ചു. സംഭവത്തില്‍ രണ്ടു പോലീസുകാരെ സസ്പെന്‍ഡ് ചെയ്തു.

പ്രതിഷേധവുമായി തെരുവിലിറങ്ങിയ ജനം പോലീസിനോട് ഏറ്റുമുട്ടി. 70 വാഹനങ്ങള്‍ നശിപ്പിച്ചു. 17 പോലീസ് പോസ്റ്റുകള്‍ അഗ്നിക്കിരയാക്കി.പ്രക്ഷോഭം നേരിടാന്‍ 1600 പോലീസുകാരെ നഗരത്തില്‍ വിന്യസിച്ചതായി ആഭ്യന്തരമന്ത്രി കാര്‍ലോസ് ഹോംസ് അറിയിച്ചു.

Related News