Loading ...

Home USA

അമേരിക്കയിൽ കലാപാന്തരീക്ഷം; പോലീസ് വെടിവയ്പില്‍ 2 മരണം

കെനോഷ(വിസ്കോണ്‍സില്‍):. ജേക്കബ് ബ്ലേയ്ക്കനെ പോലീസ് വെടിവച്ചതില്‍ പ്രതിഷേധിച്ച്‌ യുഎസിലെ വിസ്കോണ്‍സിന്‍ സംസ്ഥാനത്തു തുടരുന്ന കലാപം അടിച്ചമര്‍ത്താന്‍ പോലീസ് നടത്തിയ വെടിവയ്പില്‍ രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്കു ഗുരുതരമായി പരിക്കറ്റു. പ്രതിഷേധക്കാര്‍ തന്പടിച്ചിരിക്കുന്ന കെനോഷയിലെ പോലീസ് നടപടിയിലാണു രണ്ടുപേര്‍ മരിച്ചത്. മൂന്നാമത്തെയാളുടെ പരിക്ക് ഗുരുതരമാണ്.വെടിവയ്പില്‍ രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം പ്രഖ്യാപിച്ചു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല.

സംഘര്‍ഷത്തിലേക്കു നയിച്ച വെടിവയ്പില്‍ പരിക്കേറ്റ ജേക്കബ് ബ്ലേക്കിന്‍റെ ശരീരം അരയ്ക്കുതാഴെ തള ര്‍ന്നതായി കുടുംബം ആരോപിച്ചു. അത്ഭുതങ്ങള്‍ സംഭവിച്ചാലേ അദ്ദേഹത്തിന് എഴുന്നേറ്റ് നടക്കാനാവൂ എന്നാണു കുടുംബ അഭിഭാഷകന്‍ പറഞ്ഞത്. ബ്ലേക്കിനെ വെടിവച്ച ഓഫീസറെ അറസ്റ്റ് ചെയ്തു. മറ്റൊരാളെ ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തിയിരിക്കുകയാണ്. തന്‍റെ മൂന്നുകുട്ടികള്‍ കാറിലിരിക്കുന്പോള്‍ ഇവര്‍ക്കു മുന്നില്‍വച്ചാണ് ഇരുപത്തിയൊന്പതുകാരനായ ബ്ലേക്കിനു നേരേ പോലീസ് വെടിയുതിര്‍ത്തത്. വെടിവയ്പ് ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

Related News