Loading ...

Home Kerala

സെക്രട്ടേറിയറ്റിലെ തീപിടിത്തത്തില്‍ ആളിക്കത്തി പ്രതിഷേധം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടിത്തത്തെ തുടര്‍ന്ന് തിരുവനന്തപുരത്തു സംഘര്‍ഷം. പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയ പ്രതിഷേധത്തിലാണു സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

തീപിടിത്തമുണ്ടായ ഉടനെ തന്നെ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തി പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്തു നീക്കി. കന്േ‍റാണ്‍മെന്‍റ് ഗേറ്റിനു മുന്നില്‍ ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം തുടരുകയാണ്. തീപ്പിടിത്തത്തിനു പിന്നാലെ വി.എസ്. ശിവകുമാര്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ പോലീസ് ഇവരെ തടഞ്ഞു. തുടര്‍ന്ന് ഇവര്‍ സെക്രട്ടേറിയറ്റ് ഗേറ്റിനു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. പിന്നാലെ പ്രതിപക്ഷ നേതാവും സ്ഥലത്തെത്തി. തുടര്‍ന്ന് സെക്രട്ടേറിയറ്റില്‍നിന്ന് ഉന്നത ഉദ്യോഗസ്ഥര്‍ എത്തി നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണു രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവരെ അകത്തേയ്ക്കു പ്രവേശിപ്പിച്ചത്.

Related News