Loading ...

Home Kerala

കോവിഡ് ഇല്ലാത്തയാൾക്ക് പോസിറ്റീവ്, യുവ സംവിധായകന്‍റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

കോട്ടയം: സ്വകാര്യ ലാബിലെ കോവിഡ് ടെസ്റ്റില്‍ പോസിറ്റീവ് എന്നു തെറ്റായ ഫലം തന്നതിനെത്തുടര്‍ന്നു കോവിഡ് സെന്‍ററില്‍ കഴിയേണ്ടി വന്നെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി യുവസംവിധായകന്‍ രംഗത്ത്. മലയാളത്തിലെ ശ്രദ്ധേയനായ യുവസംവിധായകന്‍ ജോണ്‍പോള്‍ ജോര്‍ജ് ആണ് തനിക്കു നേരിട്ട ദുരനുഭവം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.

അതോടൊപ്പം തന്നെ ഉപഭോക്തൃ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുതുതായി സ്ഥാപിച്ച സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അഥോറിറ്റി(സിസിപിഎ)യില്‍ കേസും ഫയല്‍ ചെയ്തു. 2,750 രൂപ മുടക്കി ചെയ്ത കോവിഡ് ടെസ്റ്റില്‍ പോസിറ്റീവ് എന്നു തെറ്റായ ഫലം കിട്ടിയതു മൂലം രോഗമില്ലാത്ത താന്‍ കോവിഡ് രോഗികള്‍ക്കൊപ്പം നാലു ദിവസം കോവിഡ് സെന്‍ററില്‍ കഴിയേണ്ടി വന്നെന്നും പരാതിയില്‍ പറയുന്നു. താന്‍ മാത്രമല്ല കോട്ടയത്തെ ഒരു നവജാതശിശു ഉള്‍പ്പെടെയുള്ള കുടുംബത്തിനും നേരിട്ട ദുരനുഭവമാണ് ഇതിനേക്കാള്‍ ഞെട്ടിക്കുന്നതെന്നും പരാതിയില്‍                        പറയുന്നു.

കോട്ടയം പുലിക്കുട്ടിശേരി കൊല്ലത്തുശേരില്‍ ഡോണി ജോസഫിന്‍റെ ഭാര്യയ്ക്കു പ്രസവ ശസ്ത്രക്രിയയ്ക്കു മുന്നോടിയായി കോവിഡ് പോസീറ്റീവ് ഫലം കിട്ടിയതിനെത്തുടര്‍ന്ന് അമ്മയും കുഞ്ഞുമടക്കം മറ്റു രോഗികള്‍ക്കൊപ്പം കോവിഡ് ആശുപത്രിയില്‍ കഴിയേണ്ടി വന്നു. കോവിഡ് ബാധിക്കാന്‍ സാധ്യതയില്ലാതിരുന്ന ഇവരുടെ ഫലത്തില്‍ സംശയം തോന്നി ആരോഗ്യവകുപ്പ് വീണ്ടും ടെസ്റ്റ് നടത്തിയപ്പോഴാണ് കോവിഡ് ഇല്ലെന്നു തെളിഞ്ഞത്.
പക്ഷേ, ഇതിനകം കുഞ്ഞിനെയുമായി കുടുംബം കോവിഡ് ആശുപത്രിയില്‍ നാലു ദിവസം പിന്നിട്ടിരുന്നു. രോഗം വന്നുപോയിട്ടില്ലെന്ന് ഉറപ്പാക്കാന്‍ ഇവര്‍ ആന്‍റിബോഡി ടെസ്റ്റും നടത്തി. രോഗം ബാധിച്ചിട്ടില്ലെന്നായിരുന്നു ഫലം. രോഗമില്ലെന്നു സര്‍ട്ടിഫിക്കറ്റ് കിട്ടിയെങ്കിലും മറ്റു കോവിഡ് രോഗികള്‍ക്കൊപ്പം കഴിയേണ്ടി വന്നതിനാല്‍ വീണ്ടും ക്വാറന്‍റൈന്‍ എടുക്കുകയും കോവിഡ് ടെസ്റ്റ് നടത്തുകയും ചെയ്യേണ്ട ഗതികേടിലാണ് ഇവരെല്ലാം.
നിരവധി പേര്‍ ഇങ്ങനെ തെറ്റായ കോവിഡ് ഫലത്തിന്‍റെ ഇരകളായിട്ടുണ്ടാകാമെന്നാണ് സംശയം ഉയരുന്നത്. കോവിഡ് ടെസ്റ്റ് നടത്തുന്ന സ്ഥാപനങ്ങളില്‍ പരിശോധന നടത്തി നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

Related News