Loading ...

Home USA

ടിക് ടോക്കും വീചാറ്റും യുഎസില്‍ നിരോധിക്കുന്നു

വാഷിംഗ്ടണ്‍ ഡിസി: വീഡിയോ പങ്കുവയ്ക്കാനുള്ള ടിക് ടോക്, സന്ദേശം കൈമാറാനുള്ള വീചാറ്റ് എന്നീ ചൈനീസ് ആപ്പുകളുടെ പ്രവര്‍ത്തനം യുഎസില്‍ വിലക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവുകള്‍ പ്രസിഡന്‍റ് ട്രംപ് പുറപ്പെടുവിച്ചു. 45 ദിവസത്തിനകം ഈ ആപ്പുകള്‍ നിരോധിക്കപ്പെടും. ടിക് ടോക്കിന്‍റെ മാതൃകന്പനി ബൈറ്റ്ഡാന്‍സ്, വീചാറ്റിന്‍റെ ടെന്‍സെന്‍റ് എന്നിവയുമായുള്ള ഇടപാടുകള്‍ യുഎസ് സ്ഥാപനങ്ങള്‍ ഈ കാലാവധിക്കകം പൂര്‍ത്തിയാക്കിയിരിക്കണം. ഇന്ത്യ ഈ ആപ്പുകള്‍ നിരോധിച്ചതു ചൂണ്ടിക്കാട്ടിയാണ് ട്രംപിന്‍റെ നടപടി. ചൈനീസ് ആപ്പുകള്‍ യുഎസില്‍ വ്യാപകമാകുന്നത് ദേശസുരക്ഷയ്ക്കും വിദേശനയത്തിനും സാന്പത്തികമേഖലയ്ക്കും ഗുരുതര ഭീഷണിയാണ്. ഇന്ത്യയും ഓസ്ട്രേലിയയും ടിക് ടോക്കിനും വീചാറ്റിനും എതിരേ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ട്രംപ് ഉത്തരവുകളില്‍ ചൂണ്ടിക്കാട്ടുന്നു.

ഈ ആപ്പുകള്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചൈനയ്ക്കു കൈമാറുന്നുണ്ടെന്നാണ് ആരോപണം. ടിക് ടോക് നിരോധിക്കുമെന്നു ട്രംപ് നേരത്തേ മുന്നറിയിപ്പു നല്കിയിരുന്നതാണ്. ടിക് ടോക്കിന്‍റെ അമേരിക്കന്‍ യൂണിറ്റ് മൈക്രോസോഫ്റ്റിനു വില്‍ക്കാനുള്ള നീക്കം ഇതിനിടെ നടക്കുന്നുണ്ട്. ഇത് സെപ്റ്റംബര്‍ 15നകം വേണെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.

നാഷണല്‍ എമര്‍ജന്‍സി, ഇന്‍റര്‍നാഷണല്‍ എമര്‍ജന്‍സി ഇക്കണോമിക് പവേഴ്സ് എന്നീ നിയമങ്ങളുടെ അടിസ്ഥാനത്തിലാണു ട്രംപ് ഉത്തരവുകള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

നിരോധനത്തിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നു ടിക് ടോക് അധികൃതര്‍ പറഞ്ഞു. ഉത്തരവ് പഠിച്ചുവരികയാണെന്നു വീചാറ്റ് പറഞ്ഞു.

106 ചൈനീസ് ആപ്പുകളാണ് ഇന്ത്യ നിരോധിച്ചത്. അതിര്‍ത്തിയിലെ സംഘര്‍ഷത്തിനു പിന്നാലെയാണു നിരോധനം ആരംഭിച്ചത്.

Related News