Loading ...

Home Kerala

പൂട്ടുവീണിട്ട് അഞ്ചുമാസം

കൊച്ചി: ആഗസ്റ്റ് 10ന് അഞ്ചുമാസമാകും കോവിഡ് ലോക്ഡൗണിെന്‍റ ഭാഗമായി ഡ്രൈവിങ് സ്കൂളുകള്‍ അടച്ചുപൂട്ടിയിട്ട്. ഇതിനൊപ്പം പൂട്ടിയ മിക്ക സ്ഥാപനങ്ങളും സേവനങ്ങളും വീണ്ടും പ്രവര്‍ത്തനമാരംഭിച്ചെങ്കിലും ഡ്രൈവിങ് സ്കൂളുകള്‍ക്ക് അനുമതി കിട്ടിയിട്ടില്ല. ഡ്രൈവിങ് പഠനം വീണ്ടും ട്രാക്കിലാകാത്തതിനാല്‍ ദുരിതത്തിലായത് à´ˆ മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം കണ്ടെത്തുന്ന നിരവധി ആളുകളാണ്. ജില്ലയില്‍ 400 ഡ്രൈവിങ് സ്കൂളുകളിലായി രണ്ടായിരത്തോളം പേര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.മാസങ്ങളായി വരുമാനമില്ലാതായതോടെ മിക്ക ജീവനക്കാരുടെ കുടുംബങ്ങളും പട്ടിണിയിലാണ്. à´šà´¿â€‹à´²â€‹à´°àµâ€ പച്ചക്കറി കച്ചവടം, ഓട്ടോ ഓടിക്കല്‍, ഇലക്‌ട്രികല്‍ ജോലി ഉള്‍െപ്പടെ മറ്റു മേഖലകളിലേക്ക് തിരിഞ്ഞെങ്കിലും ലോക്ഡൗണ്‍ മാന്ദ്യം മൂലം അവിടെയും പച്ചപിടിക്കാനായില്ല. സ്കൂള്‍ ഉടമകളുടെ ജീവിതവും പ്രതിസന്ധിയിലാണ്. സ്ഥാപനവുമായി ബന്ധപ്പെട്ട ചെലവുകളും വാഹനങ്ങളുടെ ചെലവുമെല്ലാം ഭീമമായ നഷ്ടമാണ് ഇവര്‍ക്ക് വരുത്തിവെക്കുന്നത്.ഓഫിസ് വാടക, വാഹന ലോണ്‍, നികുതി, ഇന്‍ഷുറന്‍സ്, വാഹനങ്ങളുടെ അറ്റകുറ്റപ്പണി തുടങ്ങിയ ചെലവുകളെല്ലാം ഇതില്‍പെടുന്നു. എന്ന് തുറക്കാനാവുമെന്ന സൂചനപോലും നല്‍കുന്നില്ല. കാര്യമായി വരുമാനം കിട്ടുന്ന അവധിക്കാലമാണ് ഇങ്ങനെ ലോക്കായിപോയത്. ജിംനേഷ്യങ്ങള്‍പോലും ബുധനാഴ്ചതൊട്ട് പ്രവര്‍ത്തിക്കുന്നു.ഞങ്ങളുടെ കാര്യം വലിയ കഷ്ടത്തിലാണ്. നിത്യവൃത്തിക്കുപോലും പലര്‍ക്കും വഴിയില്ല. സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ച്‌ തുറക്കാന്‍ അനുവദിക്കണമെന്ന ആവശ്യത്തോടും സര്‍ക്കാര്‍ മുഖം തിരിക്കുകയാണ്. ബന്ധപ്പെട്ടവര്‍ക്കെല്ലാം പരാതി നല്‍കിയിട്ടും മറുപടിപോലുമില്ല എന്ന് എറണാകുളം ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓണേഴ്സ് അസോസിയേഷന്‍ ജോയന്‍റ് സെക്രട്ടറിയും കാക്കനാട്ടെ ഫ്രണ്ട്സ് ഡ്രൈവിങ് സ്കൂള്‍ ഉടമയുമായ ഡിക്സണ്‍ സേവ്യര്‍ പറയുന്നു.സ്‌കൂളും കോളജും അടക്കുന്ന ഏപ്രില്‍, േമയ്, ജൂണ്‍ തുടങ്ങിയ മാസങ്ങളിലാണ് യുവാക്കളുള്‍പ്പെടെ കൂടുതല്‍ പേരും ഡ്രൈവിങ് പഠിക്കാനെത്തുന്നത്. à´ˆ സീസണ്‍ നഷ്ടമായതോടെ പലരും പട്ടിണിയിലേക്ക് വീണുകഴിഞ്ഞു. മറ്റൊരു ഡ്രൈവിങ് സ്കൂള്‍ ഉടമയായ കുര്യാക്കോസ് ബിരിയാണിക്കച്ചവടത്തിനിറങ്ങിെയങ്കിലും ഹോട്ടലുകാരുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് അതും നിര്‍ത്തേണ്ടിവന്നു. കോവിഡ് അണ്‍ലോക്കിങ് തുടങ്ങിയപ്പോള്‍തന്നെ മുഖ്യമന്ത്രി, ഗതാഗത മന്ത്രി, ഗതാഗതവകുപ്പ് അധികൃതര്‍ തുടങ്ങിയവര്‍ക്കെല്ലാം നിവേദനം നല്‍കിയിരുന്നെങ്കിലും പ്രതികരണമില്ല.പ്രധാനമന്ത്രി, കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി തുടങ്ങിയവര്‍ക്കും പരാതി നല്‍കിയിട്ടും ഫലമുണ്ടാ‍യില്ല. അവസാന ആശ്രയമെന്ന നിലക്ക് ഹൈകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അസോസിേയഷന്‍.

Related News