Loading ...

Home Kerala

സംസ്ഥാനത്ത് ഇന്ന് 720 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 720 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 528 പേര്‍ക്ക് സന്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. 34 പേരുടെ ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 82 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 34 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

തിരുവനന്തപുരം (151), കൊല്ലം(85), എറണാകുളം (80) മലപ്പുറം (61), കണ്ണൂര്‍ (57), പാലക്കാട് (46), ആലപ്പുഴ (46), കാസര്‍ഗോഡ് (40), പത്തനംതിട്ട (40), കോഴിക്കോട് (39), കോട്ടയം (39), തൃശൂര്‍ (19), വയനാട് (17) എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കോവിഡ് കണക്കുകള്‍. à´‡â€‹à´¨àµà´¨àµ ഒരു മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം പുല്ലുവിള സ്വദേശി വിക്ടോറിയ (72) ആണ് മരിച്ചത്. ഇവര്‍ക്ക് വാര്‍ധക്യ സഹജമായ അസുഖം ഉണ്ടായിരുന്നു.

ഇന്ന് രോഗം ബാധിച്ചവരില്‍ ആരോഗ്യപ്രവര്‍ത്തകര്‍ 17, ഐടിബിപി നാല്, കെഎല്‍എഫ് ഒന്ന്, കെഎസ്‌ഇ നാല് എന്നിങ്ങനെയാണ് കണക്ക്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 274 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. നിലവില്‍ 8056 പേര്‍ രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലാണ്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,62,444 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 8227 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 984 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 19,524 സാമ്ബിളുകളാണ് പരിശോധിച്ചത്. ഹോട്ട്സ്പോട്ടുകളുടെ എണ്ണം 353 ആയതായും മുഖ്യമന്ത്രി അറിയിച്ചു.

Related News