Loading ...

Home International

ഇസ്‌ലാമിക നിയമങ്ങള്‍ ഉപേക്ഷിച്ച്‌ സുഡാന്‍

ഖാര്‍ത്തൂം: ഇസ്‌ലാമിക നിയമങ്ങള്‍ എടുത്തുകളഞ്ഞ് സുഡാന്‍. ഇസ്‌ലാം വിശ്വാസം ത്യജിക്കല്‍ ഇനി വധശിക്ഷ ലഭിക്കാവുന്ന കുറ്റമല്ല. സ്ത്രീകളുടെ ചേലാകര്‍മം നിരോധിച്ചു. സ്ത്രീകള്‍ക്ക് കുട്ടികള്‍ക്കൊപ്പം പുറത്തിറങ്ങാന്‍ രക്ഷാധികാരിയായ പുരുഷന്‍റെ അനുമതിയും വേണ്ട.
മൂന്നു പതിറ്റാണ്ട് ഏകാധിപതിയായിരുന്ന ഒമര്‍ അല്‍ ബഷീര്‍ ജനാധിപത്യപ്രക്ഷോഭത്തില്‍ കഴിഞ്ഞവര്‍ഷം പുറത്തായതിനെത്തുടര്‍ന്നുള്ള പരിഷ്കാരങ്ങളുടെ ഭാഗമാണിത്. ഇപ്പോള്‍ ഭരണം നടത്തുന്ന സിവിലിയന്‍-മിലിട്ടറി സമിതിയാണ് പുതിയ നിയമങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്.

മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്ന നിമയങ്ങളെല്ലാം ഉപേക്ഷിക്കുകയാണെന്നു നിയമമന്ത്രി നസ്രിദീന്‍ അബ്ദുള്‍ബാരി പറഞ്ഞു.

രാജ്യത്തെ മൂന്നു ശതമാനം വരുന്ന മുസ്‌ലിം ഇതരര്‍ക്ക് മദ്യപിക്കാനുള്ള അനുവാദം നല്കി. എന്നാല്‍ മുസ്‌ലിംകള്‍ക്ക് അനുമതിയില്ല. മുസ്‌ലിമിനൊപ്പം ഇതരമതക്കാര്‍ മദ്യപിക്കുന്നതും കുറ്റകരം. ഇസ്‌ലാം പരിത്യജിക്കല്‍ ഇതുവരെ വധശിക്ഷ ലഭിക്കുന്ന കുറ്റമായിരുന്നു. മെറിയാം യഹ്‌യ എന്ന ഗര്‍ഭിണി 2014ല്‍ ഒരു ക്രൈസ്തവനെ വിവാഹം കഴിച്ചതിന്‍റെ പേരില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട സംഭവം വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഇവര്‍ക്ക് സുഡാനില്‍നിന്നു രക്ഷപ്പെടാനായെങ്കിലും ഇതുവരെ കുറ്റവാളിയായിരുന്നു. ഒരാളെ മതപരിത്യാഗിയെന്ന് പ്രഖ്യാപിക്കുന്നത് സമൂഹത്തിനു ഭീഷണി ഉയര്‍ത്തുന്ന നടപടിയാണെന്ന് നിയമമന്ത്രി പറഞ്ഞു. പൊതുസ്ഥലത്തു ചാട്ടവാറടിക്കു വിധേയമാക്കുന്ന ശിക്ഷാരീതിയും നിരോധിച്ചിട്ടുണ്ട്.

Related News