Loading ...

Home Kerala

തിരുവനന്തപുരത്ത് സ്ഥിതി ഗുരുതരം;നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിവിധ തുറകളില്‍ പെട്ട നിരവധിയാളുകള്‍ വന്ന് പോകുന്നുണ്ട്. വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ച പാളയത്തെ സാഫല്യം കോംപ്ലക്സിലെ ജീവനക്കാരന്‍, വഞ്ചിയൂരിലെ ലോട്ടറി വില്‍പനക്കാരന്‍, മത്സ്യക്കച്ചവടക്കാരന്‍ എന്നിവര്‍ നിരവധി പേരുമായി സമ്ബര്‍ക്കത്തിലേര്‍പ്പെടുന്നവരാണ്. തിരുവനന്തപുരത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാകേണ്ടതുണ്ടെന്നാണ് ഇത് കാണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം ജില്ലയില്‍ അത്യാവശ്യമല്ലാത്ത ഒരു യാത്രയും ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സെക്രട്ടേറിയറ്റില്‍ നിയന്ത്രണം കര്‍ശനമാക്കും. ഇ-ഫയല്‍ ഉപയോഗം കൂട്ടും. സര്‍ക്കാര്‍ ഓഫീസുകളിലെ സന്ദര്‍ശനങ്ങള്‍ക്ക് നിയന്ത്രണമുണ്ടാകുമെന്നും മുഖ്യമന്ത്രി പഞ്ഞു.

മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കില്‍ സെന്‍റിനല്‍ സര്‍വയലന്‍സ് വഴി 989 സാമ്ബിളുകള്‍ പരിശോധിച്ചു. എടപ്പാളിലെ രണ്ട് പ്രധാന ആശുപത്രികളിലെ 681 ജീവനക്കാരുടെയും സമീപപ്രദേശങ്ങളിലെ അഞ്ച് പഞ്ചായത്തുകളിലെ 308 പേരുടെയും ഫലം പരിശോധിച്ചു. ഇതില്‍ മൂന്നു പേരുടെ ഫലം പോസിറ്റീവാണ്.

നിലവില്‍ ഇവിടെ ട്രിപ്പിള്‍ ലോക്ക്ഡൗണാണ്. ജനങ്ങള്‍ പരമാവധി സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Related News