Loading ...

Home Kerala

സംസ്ഥാനത്ത് രോഗവ്യാപനം കൂടുന്നു, മൂന്നിടത്ത് സ്ഥിതി ഗുരുതരം; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനത്തിന്‍റെ തോത് കൂടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 14 ജില്ലകളിലും രോഗബാധിതര്‍ വര്‍ധിച്ചു. തിരുവനന്തപുരം, എറണാകുളം നഗരങ്ങളിലും മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലും ഗുരുതരമായ സാഹചര്യമാണു നിലനില്‍ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നമ്മുടെ ജാഗ്രത എന്നത്തേക്കാളും കൂടുതല്‍ വേണമെന്നാണ് à´ˆ സാഹചര്യം സൂചിപ്പിക്കുന്നത്. എല്ലാവരും ഒത്തൊരുമിച്ചു പോരാടണം. അതിനാലാണ് ലോകത്തിനു തന്നെ മാതൃകയായി à´ˆ മഹാമാരിയെ പിടിച്ചുകെട്ടാനായതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. à´¸à´‚സ്ഥാനത്ത് ഇന്ന് 211 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 201 പേര്‍ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരില്‍ 138 പേര്‍ വിദേശത്ത് നിന്നും 39 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 27 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം പിടിപെട്ടത് ആശങ്കപ്പെടുത്തുന്നു.

Related News