Loading ...

Home International

ചൈനക്കെതിരെ ഹോങ്കോംഗില്‍ ശക്തമായ പ്രതിഷേധം

ഹോങ്കോംഗ്: ഹോങ്കോംഗിലെ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താന്‍ ചൈന കൊണ്ടുവന്ന ദേശീയ സുരക്ഷാ നിയമത്തിനെതിരേ പ്രതിഷേധം ശക്തം. ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോംഗ് ചൈനയ്ക്കു കൈമാറിയതിന്‍റെ 23-ാം വര്‍ഷികദിനമായ ഇന്നലെ രാജ്യത്തു പ്രതിഷേധം കടുത്തു. ഹോങ്കോംഗ് കൈമാറ്റ വാര്‍ഷിക ദിനത്തില്‍ സാധാരണ നടത്താറുണ്ടായിരുന്ന മാര്‍ച്ചിനു പോലീസ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ചൈനീസ് അനുകൂല ഭരണകൂടത്തിനെതിരേ മാസ്ക് ധരിച്ച്‌ ആയിരങ്ങള്‍ തെരുവിലിറങ്ങി. കണ്ണീര്‍വാതകവും കുരുമുളക് പെല്ലറ്റും ഉപയോഗിച്ച്‌ പോലീസ് പ്രതിഷേധക്കാരെ നേരിട്ടു.

പുതിയ നിയമപ്രകാരം ഒന്പതു പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ഹോങ്കോംഗ് പതാകയും ബ്രിട്ടീഷ് പതാകയുമായി സ്വതന്ത്ര ഹോങ്കോംഗ് ആവശ്യമുന്നയിച്ച്‌ പ്രതിഷേധം നടത്തിയവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. വിവിധ വകുപ്പുകള്‍ ചുമത്തി 300 പേരെ അറസ്റ്റ് ചെയ്തതായി ഫേസ്ബുക്കിലൂടെ ഹോങ്കോംഗ് പോലീസ് അറിയിച്ചു. അനധികൃതമായി സംഘം ചേരല്‍, ആയുധം കൈയില്‍ വയ്ക്കല്‍, ദേശീയ സുരക്ഷാ നിയമം ലംഘിക്കല്‍ തുടങ്ങിയ വകുപ്പുകളാണു പ്രതിഷേധക്കാര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.

വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി നടത്തിയ പ്രസംഗത്തില്‍ പുതിയ നിയമത്തെ ഹോങ്കോംഗ് ഭരണാധിപ കാരി ലാം ന്യായീകരിച്ചു. ഹോങ്കോംഗ് സ്പെഷല്‍ അഡ്മിനിസ്ട്രേറ്റീവ് റീജണും (എച്ച്‌കെഎസ്‌ആര്‍എ) ചൈനീസ് ഭരണകൂടവും തമ്മിലുള്ള ബന്ധത്തിലെ പ്രധാന വഴിത്തിരിവാണ് പുതിയ നിയമമെന്നു ചീഫ് എക്സിക്യൂട്ടീവ് കാരി ലാംഗ് പറഞ്ഞു. വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി പതാക ഉയര്‍ത്തല്‍ നടന്നു.

പതാക ഉയര്‍ത്തുന്നതിനെതിരേ ദ ലീഗ് ഓഫ് സോഷ്യല്‍ ഡെമോക്രാറ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ഹോങ്കോംഗ് ദേശീയ സുരക്ഷാ നിയമത്തിനു നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് (ചൈനീസ് പാര്‍ലമെന്‍റ്) സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചൊവ്വാഴ്ചയാണ് അംഗീകാരം നല്‍കിയത്. ഇതില്‍ ചൈനീസ് പ്രസിഡന്‍റ് ഷി ചിന്‍പിംഗ് ഒപ്പുവച്ചതോടെ നിയമമായി. ഇതോടെ ഹോങ്കോംഗ് ഭരണഘടനയുടെ അടിസ്ഥാന നിയമമായി ഇതു മാറി.

Related News