Loading ...

Home Kerala

മലപ്പുറത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചു

മലപ്പുറം: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ മലപ്പുറത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. പൊന്നാനി താലൂക്ക് കണ്ടെയ്ന്‍മെന്‍റ് സോണ്‍ ആക്കുമെന്ന് മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞു. പൊന്നാനി താലൂക്കില്‍ 1,500 പേര്‍ക്ക് കോവിഡ് പരിശോധന നടത്തും. ആവശ്യമെങ്കില്‍ പരിശോധന വ്യാപിക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പരിശോധനയ്ക്ക് സ്വകാര്യ ആശുപത്രികളുടെ സഹായം തേടും. ഒന്‍പത് പഞ്ചായത്തുകളും കണ്ടെയ്ന്‍മെന്‍റ് സോണാക്കാനും ശുപാര്‍ശ നല്‍കി.   ജില്ല ഭരണകൂടമാണ് ശുപാര്‍ശ നല്‍കിയത്. കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കും. കോവിഡ് ബാധിതരുമായി സന്പര്‍ക്കമുണ്ടായിട്ടുള്ള മുഴുവനാളുകളെയും കണ്ടെത്തും. ഇതില്‍ രോഗലക്ഷണമുള്ളവരെ സ്രവ പരിശോധനയ്ക്ക് വിധേയമാക്കി ചികിത്സ ലഭ്യമാക്കും.

സമ്പര്‍ക്കപട്ടികയിലെ രോഗലക്ഷണമില്ലാത്ത ആളുകള്‍ 28 ദിവസം റൂം ക്വാറന്‍റൈനില്‍ കഴിയണം. കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ അത്യാവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴു മുതല്‍ മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും പെട്രോള്‍ പന്പുകള്‍ രാവിലെ ഏഴു മുതല്‍ രാത്രി പത്തു വരെയും മാത്രമേ തുറന്നു പ്രവര്‍ത്തിക്കാന്‍ പാടുള്ളു. ഹോട്ടലുകളില്‍ രാവിലെ ഏഴു മുതല്‍ രാത്രി എട്ടു വരെ പാര്‍സല്‍ മാത്രം അനുവദിക്കും.

അവശ്യസേവനങ്ങളായി പ്രഖ്യാപിച്ചിട്ടുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മാത്രമേ കണ്ടെയ്ന്‍മെന്‍റ് സോണില്‍ തുറന്നു പ്രവര്‍ത്തിക്കാവൂ. ഈ സ്ഥാപനങ്ങളില്‍ അത്യാവശ്യത്തിനുള്ള ജീവനക്കാര്‍ മാത്രം ജോലിക്ക് ഹാജരായാല്‍ മതി. പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിച്ച്‌ മാത്രമെ പുറത്തിറങ്ങാവുവെന്നും 60 വയസിനു മുകളില്‍ പ്രായമുള്ളവരോടും അടുത്തിടപഴകരുതെന്നും നിര്‍ദേശമുണ്ട്.

കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ അവശ്യസാധനങ്ങളുമായി ഗുഡ്സ് വാഹനങ്ങള്‍ ഓടുന്നതിനു തടസമില്ല. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന           കടകളില്‍ സാമൂഹിക അകലം ഉള്‍പ്പെടെയുള്ള കോവിഡ് മാര്‍ഗ നിര്‍ദേശങ്ങളും നിയന്ത്രണങ്ങളും നിര്‍ബന്ധമായും പാലിക്കേണ്ടതാണ്.

ജനങ്ങളെ ബോധവത്കരിക്കുന്നതിന് മൈക്കിലൂടെ അനൗന്‍സ്മെന്‍റ് നടത്തും. കണ്ടെയ്ന്‍മെന്‍റ് സോണുകളല്ലാത്ത പ്രദേശങ്ങളിലും ജനങ്ങള്‍ ജാഗ്രത പാലിക്കണം. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളു. 60 വയസിനു മുകളില്‍ പ്രായമുള്ളവരും ഗര്‍ഭിണികളും പത്തു   വയസിനു താഴെയുള്ള കുട്ടികളും ഒരു കാരണവശാലും പുറത്തിറങ്ങരുതെന്നും നിര്‍ദ്ദേശമുണ്ട്.

Related News