Loading ...

Home Europe

വംശീയ വിരുദ്ധ കമ്മീഷനു രൂപം നല്‍കി ബ്രിട്ടൺ

ലണ്ടന്‍: വംശീയതയെ നേരിടുക എന്ന ലക്ഷ്യത്തോടെ പുതിയ കമ്മീഷനു രൂപം നല്‍കുകയാണെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോണ്‍സന്‍ പ്രഖ്യാപിച്ചു. ജോര്‍ജ് ഫ്ളോയിഡിന്‍റെ പോലീസ് കസ്റ്റഡി മരണത്തെത്തുടര്‍ന്ന് അമേരിക്കയിലും തുടര്‍ന്ന് ലോകമെങ്ങും പടര്‍ന്നു പിടിച്ച വംശീയ വിരുദ്ധ പ്രക്ഷോഭണങ്ങളുടെ പശ്ചാത്തലത്തിലാണിത്. ബ്രിട്ടനിലും വംശീയതയ്ക്ക് എതിരേ സമരം നടക്കുകയാണ്. à´¤àµŠâ€‹â€‹â€‹à´´à´¿â€‹â€‹â€‹à´²àµâ€, ആരോഗ്യ, അക്കാദമിക രംഗങ്ങളില്‍ ഉള്‍പ്പെടെ ജീവിതത്തിന്‍റെ സമസ്ത മേഖലകളിലും അനുഭവപ്പെടുന്ന വിവേചനത്തെക്കുറിച്ച്‌ à´ˆ കമ്മീഷന്‍ വിശദമായി പഠിച്ചു റിപ്പോര്‍ട്ടു നല്‍കുമെന്ന് ദി ടെലഗ്രാഫ് പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ ജോണ്‍സന്‍ പറഞ്ഞു.

വംശീയ വിരുദ്ധ പ്രകടനങ്ങളില്‍ നിരവധി ബ്രിട്ടീഷുകാര്‍ പങ്കെടുക്കുന്നുണ്ടെന്ന കാര്യം അവഗണിക്കാനാവില്ല. എന്നാല്‍ പ്രതിമകള്‍ക്കു നേരേ നടത്തുന്ന ആക്രമണം അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു. വര്‍ത്തമാന കാലത്തില്‍ ശ്രദ്ധയൂന്നുന്നതിനു പകരം ഭൂതകാലത്തെ തിരുത്തിയെഴുതാന്‍ ശ്രമിക്കുന്നതു ശരിയല്ല . മുന്‍ അടിമക്കച്ചവടക്കാരന്‍റെ പ്രതിമ ബ്രിസ്റ്റളില്‍ ഈയിടെ തകര്‍ക്കപ്പെട്ടു. വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍, ബേഡന്‍ പൗവല്‍ തുടങ്ങി പ്രമുഖരുടെ പ്രതിമകളും ആക്രമിക്കപ്പെട്ടേക്കുമെന്നു ഭീതിയുണ്ട്. ഇവരെല്ലാം വംശീയവാദത്തെ അനുകൂലിച്ചിരുന്നുവെന്നാണ് ആരോപണം.

വംശീയ വിരുദ്ധ കമ്മീഷന്‍ രൂപീകരണ നീക്കത്തെ പ്രതിപക്ഷ ലേബര്‍ പാര്‍ട്ടി വിമര്‍ശിച്ചു. പഠന റിപ്പോര്‍ട്ടല്ല, നടപടികളാണ് ഇപ്പോഴത്തെ ആവശ്യമെന്ന് ലേബര്‍ നേതാവ് ഡേവിഡ് ലാമി പറഞ്ഞു.

Related News