Loading ...

Home International

ലോകത്തിലെ പുതിയ ഹോട്സ്പോട്ടായി ഇന്ത്യന്‍ ഉപഭൂഖണ്ഡം

ജനീവ: അമേരിക്കയും ലാറ്റിനമേരിക്കയും കഴിഞ്ഞാല്‍ ഏറ്റവും വേഗം കോവിഡ് പടരുന്ന മേഖലയായി ഇന്ത്യന്‍ ഉപഭൂഖണ്ഡം മാറിയിരിക്കുന്നു. ഇന്ത്യയും പാക്കിസ്ഥാനും ബംഗ്ലാദേശും ഉള്‍പ്പെട്ട ഭൂവിഭാഗത്തില്‍ പ്രതിദിനം ഇരുപതിനായിരത്തിലേറെ പേര്‍ക്കാണു കോവിഡ് ബാധ സ്ഥിരീകരിക്കുന്നത്.

പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങളില്‍ രോഗബാധ നിയന്ത്രണാധീനമായ ശേഷം അമേരിക്കയിലും ബ്രസീലിലുമാണ് രോഗബാധ വലിയ തോതില്‍ വര്‍ധിക്കുന്നത്. à´’രിടയ്ക്കു പ്രതിദിനം 30,000 ത്തിലേറെയായിരുന്നു അമേരിക്കയിലെ വര്‍ധന. ഇപ്പോള്‍ അത് 25,000-27,000 തോതിലേക്കു താണു. ബ്രസീലില്‍ പ്രതിദിന രോഗബാധ 30,000 മേഖലയിലാണ്. മെക്സിക്കോ, പെറു, ചിലി തുടങ്ങിയ രാജ്യങ്ങളില്‍ പ്രതിദിനം 5000 ത്തിലേറെയാണു രോഗബാധ. ആഗോളതലത്തിലെ പ്രതിദിന രോഗബാധയില്‍ പകുതിയിലേറെ വടക്കും തെക്കും അമേരിക്കകളിലായാണ്.

നേരത്തേ രോഗബാധയില്‍ പിന്നിലായിരുന്ന ഇന്ത്യന്‍ ഉപഭൂഖണ്ഡം ഈ മാസമാണ് മുന്നോട്ടുവന്നത്. ഇന്ത്യയില്‍ പ്രതിദിന രോഗബാധ 11,000 കടന്നു. ബംഗ്ലാദേശില്‍ 3200-നു മുകളിലും പാക്കിസ്ഥാനില്‍ 6000ത്തിനു മുകളിലുമാണു പ്രതിദിന രോഗബാധ.

പാക്കിസ്ഥാനില്‍ രോഗികളുടെ എണ്ണം 1.32 ലക്ഷം പിന്നിട്ടു. ബംഗ്ലാദേശില്‍ 85,000 കവിഞ്ഞു. ഇന്ത്യയില്‍ 26 ദിവസം കൊണ്ടു രണ്ടു ലക്ഷത്തിലേറെപ്പേര്‍ക്കു രോഗം ബാധിച്ചു. അതില്‍ത്തന്നെ ഒരു ലക്ഷം പേര്‍ക്കു കഴിഞ്ഞ പത്തു ദിവസത്തിനുള്ളിലാണു രോഗബാധ. പാക്കിസ്ഥാനില്‍ മേയ് 12-നു ശേഷമുള്ള ഒരു മാസംകൊണ്ട് ഒരു ലക്ഷം പേര്‍ക്കു രോഗബാധ ഉണ്ടായി.

ബംഗ്ലാദേശില്‍ കഴിഞ്ഞ 30 ദിവസത്തിനിടെ 70,000 പേര്‍ക്കാണു രോഗബാധ കണ്ടെത്തിയത്.
ഈ രാജ്യങ്ങളില്‍ കോവിഡ് പരിശോധനയും കുറവാണ്. ഇന്ത്യയില്‍ പത്തുലക്ഷം പേരില്‍ 3993 പേര്‍ക്കേ പരിശോധന നടന്നിട്ടുള്ളു. പാക്കിസ്ഥാനില്‍ ഇത് 3802-ഉം ബംഗ്ലാദേശില്‍ 2876-ഉം ആണ്.

Related News