Loading ...

Home Kerala

എറണാകുളം-അങ്കമാലി അതിരൂപതയിലെ പള്ളികളില്‍ 30 വരെ തല്‍സ്ഥിതി തുടരും

കൊച്ചി: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ പള്ളികളില്‍ ഈ മാസം 30 വരെ നിലവിലെ സ്ഥിതി തുടരുമെന്ന് മെത്രാപ്പോലിത്തന്‍ വികാരി ആര്‍ച്ച്‌ബിഷപ് മാര്‍ ആന്‍റണി കരിയില്‍ അറിയിച്ചു.

ഇതുസംബന്ധിച്ച്‌ ആര്‍ച്ച്‌ബിഷപ് മാര്‍ ആന്‍റണി കരിയില്‍ പുറപ്പെടുവിപ്പിച്ച സര്‍ക്കുലറിന്‍റെ പൂര്‍ണരൂപം:

നിയന്ത്രണങ്ങളോടെ ദേവാലയങ്ങള്‍ തുറക്കുന്നതിനും വിശുദ്ധ കുര്‍ബാനയര്‍പ്പിക്കുന്നതിനും സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടുണ്ടെങ്കിലും അതിരൂപതയിലെ ആലോചനാ സമിതിയംഗങ്ങളും ഫൊറോന വികാരിമാരുമായി നടത്തിയ ചര്‍ച്ചയുടെ വെളിച്ചത്തില്‍, അതിരൂപതാ അതിര്‍ത്തിക്കുള്ളില്‍ കൊറോണ വൈറസ് നിയന്ത്രണാതീതമായി പടരുന്ന സാഹചര്യം കണക്കിലെടുത്ത് ജൂണ്‍ 30 വരെ നിലവിലുള്ള സ്ഥിതി തുടരാന്‍ തീരുമാനിച്ചു. ദേവാലയങ്ങല്‍ വ്യക്തിപരമായ പ്രാര്‍ഥനയ്ക്കായി തുറന്നിടാവുന്നതാണ്. വിവാഹത്തിനു പരമാവധി 50 പേരെയും, മനസമ്മതം, മാമ്മോദീസ, മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയ തിരുകര്‍മങ്ങള്‍ക്ക് പരമാവധി 20 പേരെയും പങ്കെടുപ്പിക്കാവുന്നതാണ്. എന്നാല്‍ ഈ തിരുകര്‍മങ്ങള്‍ക്ക് സര്‍ക്കാര്‍ നിബന്ധനകളെല്ലാം കര്‍ശനമായി പാലിക്കേണ്ടതാണ്.

Related News