Loading ...

Home National

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കരസേനാ മേധാവി ലഡാക്കില്‍

ലഡാക്: യഥാര്‍ഥ നിയന്ത്രണരേഖയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കരസേനാ മേധാവി ജനറല്‍ à´Žà´‚.à´Žà´‚. നരവനെ ലഡാക്കില്‍. ചൈനീസ് സേനയുമായി മുഖാമുഖം വന്ന ലഡാക്കിലെ മൂന്നു പ്രദേശങ്ങളിലെ സ്ഥിതിഗതികളാണ് കരസേനാ മേധാവി വിലയിരുത്തുന്നത്.വടക്കന്‍ സൈനിക കമാന്‍ഡര്‍ ലഫ്റ്റനന്‍റ് ജനറല്‍ വൈ.കെ ജോഷി, 14 കോര്‍പ്സ് ചീഫ് ലഫ്റ്റനന്‍റ് ജനറല്‍ ഹരീന്ദര്‍ സിങ് അടക്കം ലെയിലെ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍മാരുമായാണ് കൂടിക്കാഴ്ച നടത്തുന്നത്.അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഇരുഭാഗത്തുമായി 11 സൈനികര്‍ക്ക് പരിക്കേറ്റിരുന്നു. വടക്കന്‍ സിക്കിമിലെ നാകു à´² ചുരത്തിലാണ് ഞായറാഴ്ച ഇരുപക്ഷവും തമ്മില്‍ സംഘര്‍ഷമുണ്ടായത്. à´¨à´¾â€‹à´²àµâ€‹ ഇന്ത്യന്‍ സൈനികര്‍ക്കും ഏഴ് ചൈനീസ് സൈനികര്‍ക്കുമാണ് പരിക്കേറ്റതെന്ന് സൈന്യം പ്രസ്താവനയില്‍ അറിയിച്ചു.ഏറ്റുമുട്ടലിനെ തുടര്‍ന്ന് സൈനിക നടപടിക്രമങ്ങള്‍ പ്രകാരം നടത്തിയ സംഭാഷണത്തില്‍ പ്രശ്നം പരിഹരിച്ചു. ഇരുഭാഗത്തേയും 150 ഓളം സൈനികരാണ് പരസ്പരം പോരടിച്ചത്. അതിര്‍ത്തി സംബന്ധിച്ച വിഷയമാണ് കാരണം. 2017 ആഗസ്റ്റില്‍ ലഡാക്കിലെ പാങ്ഗോങ്ങില്‍ ഇരുപക്ഷവും തമ്മില്‍ കല്ലേറും അടിപിടിയും ഉണ്ടായതാണ് അവസാന സംഭവം.

Related News