Loading ...

Home USA

കോവിഡ് മരുന്ന് നിര്‍മാണത്തിന് സ്വകാര്യ സ്ഥാപനവുമായുള്ള 354 മില്യണ്‍ ഡോളറിന്‍റെ കരാറിന് അമേരിക്ക അംഗീകാരം നല്‍കി

വാഷിഗ്ടണ്‍ ഡിസി: കോവിഡ് വൈറസിനെതിരെ മരുന്ന് നിര്‍മാണത്തിന് സ്വകാര്യ സ്ഥാപനവുമായുള്ള 354 മില്യണ്‍ ഡോളറിന്‍റെ കരാറിന് അംഗീകാരം നല്‍കി ഡോണള്‍ഡ് ട്രംപ് ഭരണകൂടം. നാല് വര്‍ഷത്തെ കരാറിനാണ് അംഗീകാരം.വിര്‍ജീനിയ ആസ്ഥാനമായുള്ള ഫ്ളോ കോര്‍പ്പേറഷന്‍ എന്ന സ്ഥാപനവുമായാണ് കോവിഡ് വാക്സിന്‍ കണ്ടെത്തുന്നതിനും ദൗര്‍ലഭ്യം നേരിടുന്ന മറ്റു മരുന്നുകള്‍ നിര്‍മിക്കുന്നതിനും കരാര്‍. രാജ്യത്തെ മരുന്ന് വിതരണത്തിനായി വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുകയാണ് പുതിയ നീക്കത്തിനു പിന്നിലെ ലക്ഷ്യം. à´•â€‹à´°à´¾â€‹à´±à´¿â€‹à´¨àµ അംഗീകാരമായതോടെ, കോവിഡ്, അനുബന്ധ രോഗങ്ങളുമായി ആശുപത്രിയിലായിരിക്കുന്ന രോഗികളുടെ ചികിത്സയ്ക്ക് ആവശ്യമായ ഒരു ഡസനിലധികം മരുന്നുകളുടെ ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകളും അന്തിമ ഡോസേജും നിര്‍മിക്കാന്‍ ആരംഭിച്ചതായി ഫ്ളോ കോര്‍പ്പ് അറിയിച്ചു.ഇവയില്‍ പല മരുന്നുകള്‍ക്കും കടുത്ത ക്ഷാമം നേരിടുന്നുണ്ട്. നേരത്തെ, ഇവയെല്ലാം മറ്റു രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്തിരുന്നതാണെന്നും കന്പനി പ്രസ്താവനയില്‍ പറഞ്ഞു.

Related News