Loading ...

Home Kerala

അതിഥിത്തൊഴിലാളികളുടെ മടക്കം, ഇളവുകളുണ്ടെകിലും കേരളത്തിൽ നിര്‍മാണമേഖല നിശ്ചലം

കൊച്ചി: ലോക്ക് ഡൗണ്‍ ഇളവുകളില്‍ ഉള്‍പ്പെടുത്തിയെങ്കിലും തൊഴിലാളികള്‍ ഇല്ലാത്തതുമൂലം നിര്‍മാണമേഖല സ്തംഭനാവസ്ഥയില്‍. റോഡ് നിര്‍മാണം, കെട്ടിട നിര്‍മാണം, ജലസേചന പദ്ധതി എന്നിവയ്ക്കു കേന്ദ്രസര്‍ക്കാര്‍ ഏപ്രില്‍ 20 മുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും കോവിഡ് ഭീതിയും നാട്ടിലേക്കുള്ള അതിഥിത്തൊഴിലാളികളുടെ മടക്കവും നിര്‍മാണമേഖലയ്ക്കു തിരിച്ചടിയായി. à´¸à´‚സ്ഥാനത്തുടനീളം മൂന്നു ലക്ഷത്തിലധികം ഇതരസംസ്ഥാനക്കാരായ തൊഴിലാളികള്‍ നിര്‍മാണ മേഖലയില്‍ പണിയെടുക്കുന്നതായാണ് കണക്കുകള്‍. ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിനുമുമ്ബുതന്നെ ഇവരില്‍ ഏറിയ പങ്കും നാട്ടിലേക്കു മടങ്ങിയിരുന്നു. കഴിഞ്ഞദിവസങ്ങളില്‍ അതിഥിത്തൊഴിലാളികള്‍ക്കായി കേരളത്തില്‍നിന്നു പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തിയതും ഇവരുടെ കൂട്ടത്തോടെയുള്ള തിരിച്ചുപോക്കിന് വഴിയൊരുക്കി.

വിവിധ ലേബര്‍ കാമ്ബുകളില്‍ കഴിയുന്നവര്‍ ഉടന്‍ ജോലിയില്‍ പ്രവേശിക്കുന്നില്ലെന്ന നിലപാടിലാണ്. നാട്ടിലേക്ക് മടങ്ങുന്നതിനുള്ള വഴിയൊരുങ്ങിയാല്‍ തിരിച്ചുപോകാനും ഇവര്‍ ഉദേശിക്കുന്നു. ലോക്ക് ഡൗണ്‍ പിന്‍വലിച്ചാലും തൊഴിലാളികള്‍ ഇല്ലാത്തതിനാല്‍ നിര്‍മാണമേഖല സജീവമാകാന്‍ വൈകും. ഹോട്ടലുകളില്‍ പാഴ്‌സല്‍ സര്‍വീസ് ആരംഭിച്ചെങ്കിലും ഒരുമിക്കയിടങ്ങളിലും തൊഴിലാളികളുടെ അഭാവം നേരിടുന്നതായി കടയുടമകള്‍ പറഞ്ഞു.

വാഹന സര്‍വീസ് സെന്‍ററുകള്‍, വര്‍ക്ക് ഷോപ്പുകള്‍, അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ എന്നിവിടങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല.

കാലവര്‍ഷം ആരംഭിക്കുന്നതിന് മുമ്ബായി മാര്‍ച്ച്‌ മുതല്‍ മേയ് വരെയുള്ള മാസങ്ങളിലാണ് സാധാരണ സംസ്ഥാനത്തെ ഭൂരിഭാഗം നിര്‍മാണപ്രവൃത്തികളും നടന്നിരുന്നത്. കോവിഡിനെത്തുടര്‍ന്ന് ഇത് താളംതെറ്റി. മാര്‍ച്ച്‌ ആദ്യദിവസങ്ങളില്‍ നടന്ന പ്രവര്‍ത്തനങ്ങളൊഴിച്ചാല്‍ സംസ്ഥാനത്ത് കാര്യമായ നിര്‍മാണ പ്രവൃത്തികളൊന്നും നടന്നിട്ടില്ല.

സിമന്‍റ്, കമ്ബി, മണല്‍, മെറ്റല്‍ തുടങ്ങിയവയുടെ വില കുത്തനെ കൂട്ടിയതും നിര്‍മാണ പ്രവൃത്തികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അംബുജ സിമന്‍റ് 380രൂപയില്‍നിന്നു 450 രൂപയിലേക്കും എസിസി 385ല്‍ നിന്നു 455ലേക്കും രാംകോ 375ല്‍നിന്നു 450രൂപയിലേക്കുമാണ് വില ഉയര്‍ത്തിയത്.

കമ്ബിവില കിലോയ്ക്ക് അഞ്ച് മുതല്‍ ഒമ്ബത് രൂപവരെ കൂട്ടി. മെറ്റലിനും മണലിനുമൊക്കെ ഒരു ക്യുബിക് അടിക്ക് 15രൂപ വീതവും കൂട്ടി.

Related News