Loading ...

Home National

വിശാഖപട്ടണത്ത് വിഷവാതകദുരന്തം, മരണം പതിനൊന്നായി

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുണ്ടായ വിഷവാതക ചോര്‍ച്ചയില്‍ മരിച്ചവരുടെ പത്തായി. 316 പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

വതക ചോര്‍ച്ച പൂര്‍ണമായും നിയന്ത്രിച്ചെന്ന് കമ്ബനി അറിയിച്ചു. ആര്‍ആര്‍ വെങ്കട്പട്ടണം ഗ്രാമത്തിലെ എല്‍ജി പോളിമേഴ്‌സ് കന്പനിയിലെ വാതകപൈപ്പാണ് ചോര്‍ന്നിരിക്കുന്നത്. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് വിഷവാതക ചോര്‍ച്ചയുണ്ടായത്. സ്റ്റെറീന്‍ വാതകമാണു ചോര്‍ന്നതെന്നാണു സൂചന.

ശ്വാസതടസം, കണ്ണെരിച്ചില്‍ തുടങ്ങിയ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതോടെ ആളുകള്‍ വീടുകളില്‍നിന്നു പുറത്തേക്ക് ഇറങ്ങിയോടാന്‍ തുടങ്ങി. à´ªâ€‹à´²â€‹à´°àµà´‚ വഴിയില്‍ വീണതായി റിപ്പോര്‍ട്ട് പറയുന്നു.

ഗുരുതരാവസ്ഥ മുന്നില്‍ക്കണ്ട് 20 ഗ്രാമങ്ങളിലെ ജനങ്ങളെ ഒഴിപ്പിച്ചു. ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ച കന്പനി ബുധനാഴ്ചയാണ് തുറന്നത്. വിഷവാതക ചോര്‍ച്ച ഇതുവരെയും നിയന്ത്രണവിധേയമായിട്ടില്ല. ഇത് രക്ഷാപ്രവര്‍ത്തനത്തെ ദുഷ്കരമാക്കിയിട്ടുണ്ട്. എങ്ങനെയാണ് ചോര്‍ച്ച സംഭവിച്ചതെന്ന് വ്യക്തത വന്നിട്ടില്ല.

Related News