Loading ...

Home Europe

കൊറോണ പേടിയിൽ യൂറോപ്പ്

ബര്‍ലിന്‍: ആഗോളതലത്തില്‍ കോവിഡ് 19 എന്ന മഹാമാരി മരണം വിതച്ച്‌ മുന്നേറുന്പോള്‍ വിറകൊണ്ടു യൂറോപ്യന്‍ രാജ്യങ്ങള്‍. എങ്ങനെയും രോഗത്തെ പിടിച്ചുകെട്ടാന്‍ ഗവേഷകര്‍ ഉൗണും ഉറക്കും ഉപേക്ഷിച്ചു ഗവേഷണശാലകളില്‍ രാത്രികള്‍ പകലാക്കുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ വിശ്രമം പോലുമില്ലാതെ പണിയെടുക്കുന്നു. ജനജീവിതം തന്നെ പലേടത്തും നിശ്ചലം. ജര്‍മനി ആദ്യത്തെ അമാന്തത്തിനു ശേഷം ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍ക്കല്‍ സ്വീകരിച്ച ഊര്‍ജിത നടപടികള്‍ ഒരു പരിധിവരെ ജര്‍മനിക്കു പിടിവള്ളിയായി.ജര്‍മന്‍ ആരോഗ്യമന്ത്രി ജെന്‍സ് സ്പാന്‍ കൊറോണക്കാലത്ത് ആരോഗ്യമേഖലയിലെ അധിക അലവന്‍സ് നല്‍കുമെന്ന പ്രഖ്യാപനം അവര്‍ക്ക് ഉത്തേജനമായി മാറി. ഇന്‍റന്‍സീവ് കിടക്കകളുടെ എണ്ണം 28,000ല്‍നിന്ന് 40,000 ആയി ഉയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു. ജര്‍മനിയില്‍ രണ്ടായിരത്തിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്കു കോവിഡ് ബാധിച്ചിട്ടുണ്ട്. ഇവര്‍ക്കു മതിയായ സുരക്ഷാ സൗകര്യങ്ങള്‍ ഒരുക്കാന്‍ സാധിക്കുന്നില്ലെന്ന വിമര്‍ശനം ശക്തമായിട്ടുണ്ട്. പൊതുനിന്ത്രണം ഏപ്രില്‍ 19 വരെ രണ്ടാഴ്ചത്തേക്കുനീട്ടി. ബ്രിട്ടന്‍ യുകെയില്‍ സ്ഥിതി വീണ്ടും നിയന്ത്രണാതീതമാവുകയാണ്. രാജ്യത്ത് ആവശ്യത്തിനു പരിശോധനകളും ടെസ്റ്റുകളും നടക്കുന്നില്ലെന്ന പരാതികള്‍ ശക്തമാണ്. രോഗബാധിതരുടെ എണ്ണം 34,000 കടന്നു. ഒട്ടനവധി മലയാളികള്‍ക്കും രോഗം ബാധിച്ചതായും റിപ്പോര്‍ട്ടുണ്ട്. സെലിബ്രിറ്റികള്‍, മലയാളികള്‍ ഉള്‍പ്പെടെ മരണം 2,900 കടന്നു. ഇറ്റലി മരിക്കുന്നവരുടെ പ്രതിദിന കണക്ക് വീണ്ടും ഉയര്‍ന്നെങ്കിലും പുതിയ രോഗബാധിതരുടെ എണ്ണം കുറയുന്നതിന്‍റെ ആശ്വാസത്തിലാണ് ഇറ്റലി. രാജ്യത്തു മരണസംഖ്യ പതിന്നാലായിരം പിന്നിട്ടു കഴിഞ്ഞു. രോഗബാധിതരുടെ എണ്ണം 1.15 ലക്ഷവും കടന്നു. വ്യാഴാഴ്ച മാത്രം മരിച്ചത് 760 പേര്‍. പതിനാറായിരത്തിലധികം പേര്‍ രോഗവിമുക്തരാകുകയും ചെയ്തു. സ്പെയിന്‍ സ്പെയിനില്‍ ആകെ മരിച്ചവരുടെ എണ്ണം 10,000 കടന്നു. പുതിയതായി 961 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വൈറസ് കേസുകളുടെ എണ്ണം 1,12,000 കടന്നു. 950 മരണം റിപ്പോര്‍ട്ട് ചെയ്ത വ്യാഴാഴ്ച സ്പെയ്നിലും ആകെ മരണസംഖ്യ അഞ്ചക്കത്തിലേക്കു കടന്നു. ഫ്രാന്‍സ് കോവിഡ്-19 മരണസംഖ്യ താങ്ങാനാവാതെ ഫ്രാന്‍സ് ഉഴലുന്നു. മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ ഇടം തികയാതെ, ഒരു മാര്‍ക്കറ്റില്‍ പഴങ്ങളും പച്ചക്കറിയും മത്സ്യമാംസാദികളും മറ്റും സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന ശീതീകരിച്ച ഹാള്‍ താത്കാലിക മോര്‍ച്ചറിയാക്കി മാറ്റി. മാര്‍ക്കറ്റിന്‍റെ ഒരു ഭാഗത്തു കച്ചവടം തുടരേണ്ട അവസ്ഥയിലുമാണ്.ഫ്രാന്‍സിലെ വിവിധ കെയര്‍ ഹോമുകളിലായി കൊറോണ വൈറസ് ബാധ കാരണം മരിച്ചവരുടെ എണ്ണം വ്യാഴാഴ്ച വരെ 884. സ്വിറ്റ്സര്‍ലന്‍ഡ് സ്വിറ്റ്സര്‍ലന്‍ഡില്‍ ഇപ്പോഴും പ്രവര്‍ത്തനം തുടരുന്ന ചൈല്‍ഡ് കെയര്‍ സെന്‍ററുകള്‍ നേരിടുന്നതു കടുത്ത സാന്പത്തിക പ്രതിസന്ധി. വെള്ളിയാഴ്ച പ്രഖ്യാപിച്ച മുന്നൂറ് മില്യന്‍ ഫ്രാങ്കിന്‍റെ രക്ഷാ പാക്കേജില്‍ ചൈല്‍ഡ് കെയര്‍ സെന്‍ററുകളും ഉള്‍പ്പെട്ടിരുന്നു. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കു തൊഴില്‍ നഷ്ടം വന്നിട്ടുണ്ടെ ങ്കില്‍ തൊഴിലില്ലായ്മാ ആനുകൂല്യത്തിന് അപേക്ഷിക്കാനും വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്കു വായ്പകളും എളുപ്പത്തില്‍ ലഭ്യമാക്കും. ചൈല്‍ഡ്കെയര്‍ സെന്‍ററുകള്‍ കൂടാതെ സ്പോര്‍ട്സ് ക്ലബുകള്‍, ടൂറിസം മേഖല തുടങ്ങിയവര്‍ക്കും ഇതിന്‍റെ പ്രയോജനം ലഭിക്കും. സ്വിറ്റ്സര്‍ലന്‍ഡില്‍ ആകെ മരണം 536 കടന്നു. രോഗബാധിതരുടെ എണ്ണം 20,000 ഓട് അടുക്കുന്നു.

Related News