Loading ...

Home Education

"വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കിയിരിക്കുന്നത് കറങ്ങി നടക്കാനല്ല"; പത്തനംതിട്ട കളക്ടര്‍

പത്തനംതിട്ട: സംസ്ഥാനത്ത് കൊറോണ റിപ്പോര്‍ട്ട് ചെയ്തതിന്‍റെ പശ്ചാത്തലത്തിലാണ് വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കിയിരിക്കുന്നത്. വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കിയിരിക്കുന്നത് വിനോദയാത്ര പോകാനോ, കറങ്ങി നടക്കാനോ അല്ലെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. ആളുകളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കാനാണ് വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കിയിരിക്കുന്നതെന്നും കളക്ടര്‍ അറിയിച്ചു.ഇറ്റലിയില്‍നിന്നെത്തിയ പത്തനംതിട്ട സ്വദേശികള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെയാണ് വിദ്യാലയങ്ങള്‍ക്ക് മുഖ്യമന്ത്രി അവധി പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് 14  പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.


Related News