Loading ...

Home Education

മെഡിക്കല്‍/എന്‍ജിനിയറിംഗ് എന്‍ട്രന്‍സ്: സാമ്ബത്തിക സംവരണ നടപടി ഇഴയുന്നു

കോട്ടയം: സംവരണേതര വിഭാഗങ്ങളായ സുറിയാനി ക്രൈസ്തവര്‍, നായര്‍ ബ്രാഹ്മണ, സമുദായങ്ങള്‍ തുടങ്ങിയവരില്‍ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി പ്രഖ്യാപിച്ച പത്തു ശതമാനം സംവരണം ( ഇഡബ്ലിയുഎസ് റിസര്‍വേഷന്‍) നടപ്പാക്കാനുള്ള നടപടി ഇഴയുന്നു. കേന്ദ്രസര്‍ക്കാര്‍ ഒരു വര്‍ഷത്തിനു മുകളിലായി സര്‍ക്കാര്‍ ജോലിക്കും ഉന്നതവിദ്യാഭ്യാസ പ്രവേശനത്തിനുമായി നടപ്പാക്കി വരുന്ന സംവരണത്തില്‍ കേരള സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയതുതന്നെ കഴിഞ്ഞ ജനുവരി മൂന്നിനായിരുന്നു.

ഇതിലെ വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ശനമാക്കി ഫെബ്രുവരി 12ന് വീണ്ടും സര്‍ക്കാര്‍ ഉത്തരവിറക്കി. എന്നാല്‍, ഉത്തരവ് ഇട്ടതുകൊണ്ടു മാത്രം ആര്‍ക്കും ഇഡബ്ലിയുഎസ് സര്‍ട്ടിഫിക്കറ്റ് കിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. ഇതിന് റവന്യൂ വകുപ്പ് വില്ലേജ് ഓഫീസര്‍മാര്‍ക്കു പ്രത്യേക മാര്‍ഗനിര്‍ദേശം നല്‍കണം. ഈ സര്‍ക്കുലര്‍ ഉടന്‍ പുറപ്പെടുവിക്കുമെന്ന് ഫെബ്രുവരി 12 ലെ സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞിരുന്നു. എന്നാല്‍, ഒരാഴ്ചയായിട്ടും ഇതിനു നടപടിയായില്ല.

അപേക്ഷകളുടെ നിശ്ചിത മാതൃക തീരുമാനിക്കാനും അപേക്ഷ സ്വീകരിക്കുന്നതും സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും ഓണ്‍ലൈന്‍ വഴി ആക്കാനും സര്‍ക്കാര്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറെ ചുമതലപ്പെടുത്തിയിരുന്നു. ഇതിലും തുടര്‍ നടപടി സ്വീകരിച്ചിട്ടില്ല. ഇഡബ്ലിയുഎസ് സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാനുള്ള അവസാന ദിവസം ഈ മാസം 29 ആണ്. വില്ലേജ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ച്‌ ഏഴു ദിവസത്തിനകം ആണ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത്. നടപടികള്‍ ഇഴയുന്നതിനാല്‍ ഇത്തവണ ആനുകൂല്യം നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും. മാത്രമല്ല KEAM സൈറ്റില്‍ ഇഡബ്ലിയുഎസ് സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാനുള്ള ക്രമീകരണവും ചെയ്തിട്ടില്ല.

ഇതുകൂടാതെ വില്ലേജ് ഓഫീസില്‍ എത്തുന്നവരെ ചില ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിക്കുന്നതായും വ്യാപകമായ പരാതി ഉയരുന്നുണ്ട്. കേരള സര്‍ക്കാര്‍ മാനദണ്ഡം കുടുംബത്തിന്‍റെ ആകെ വാര്‍ഷിക വരുമാനം നാലു ലക്ഷം രൂപ, ആകെ ഭൂസ്വത്ത് പഞ്ചായത്തുകള്‍ 2.5 ഏക്കര്‍ എന്നിവ മാത്രമാണ്.

കേന്ദ്ര മാനദണ്ഡങ്ങളായ വീടിന്‍റെ വിസ്തീര്‍ണം 1,000 ചതുരശ്രയടി, ഹൗസ് പ്ലോട്ട് നാലു സെന്‍റ് ഇവ സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കിയതാണ്. എന്നാല്‍, ഇവ നിലവിലുണ്ട്, വാര്‍ക്ക വീട് ഉള്ളവര്‍ക്കു യോഗ്യതയില്ല എന്നൊക്കെയുള്ള വാദങ്ങള്‍ ഉന്നയിച്ചാണ് പലരെയും കബളിപ്പിക്കുന്നതെന്നും പറയുന്നു. ഈ ഉദ്യോഗസ്ഥര്‍ക്കെതിരേ കളക്ടര്‍ക്കു പരാതി നല്‍കാം.

Related News