Loading ...

Home Gulf

ഖത്തര്‍ വിസ സെന്‍ററുകള്‍ വഴി അനുവദിച്ചത് 1,44,000 വിസകള്‍

ദോഹ: ഖത്തര്‍ വിസ സെന്‍ററുകള്‍ (ക്യു.വി.സി) പ്രവര്‍ത്തനമാരംഭിച്ചതിനുശേഷം വിദേശികള്‍ക്കായി അനുവദിച്ചത് 1,44,000 വിസകളെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ വിസ സപ്പോര്‍ട്ട് സര്‍വിസസ് ഡിപ്പാര്‍ട്മെന്‍റ് ഡയറക്ടര്‍ മേജര്‍ അബ്ദുല്ല ഖലീഫ അല്‍ മൊഹന്നാദി.'മൊത്തം 1,44,136 വിസകളാണ് നല്‍കിയിരിക്കുന്നത്. ഇതിനിടെ 7,797 വിസകള്‍ നിരസിക്കേണ്ടി വന്നിട്ടുണ്ട്. ഈ വൈദ്യ പരിശോധനയില്‍ അയോഗ്യരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഏറെയും നിരസിക്കപ്പെട്ടത്' മേജര്‍ അല്‍ മൊഹന്നാദി പറഞ്ഞു. മാതൃരാജ്യങ്ങളില്‍ ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത തൊഴിലാളികളെ മാത്രം ഖത്തറിലേക്ക് കുടിയേറാന്‍ അനുവദിക്കുകയെന്ന ലക്ഷ്യത്തോടെ ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് വിസകള്‍ അനുവദിക്കുന്നത്. വിസ സെന്‍ററുകളിലെ സേവനങ്ങള്‍ വേഗത്തില്‍ നല്‍കുന്നതിനുള്ള നടപടികള്‍ മികച്ച രീതിയിലാണ് മുന്നേറുന്നത്. ഓരോ ദിവസം കഴിയുന്തോറും വിദേശത്ത് ഖത്തര്‍ വിസ സെന്‍ററുകളിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് വിസ സെന്‍റര്‍ അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്.പ്രതിദിനം 1,800 സന്ദര്‍ശകരാണ് ബയോമെട്രിക് േഡറ്റ പ്രോസസിങ്, മെഡിക്കല്‍ പരീക്ഷകള്‍, സെന്‍ററുകളിലെ തൊഴില്‍ കരാറുകളില്‍ ഒപ്പിടല്‍ തുടങ്ങിയ വിവിധ സേവനങ്ങള്‍ തേടുന്നത്. ക്യു.വി.സികള്‍ മികച്ച സുതാര്യതയോടെ പ്രവര്‍ത്തിക്കുന്നതിലും പ്രശംസ നേടിയിട്ടുണ്ട്.തൊഴിലിനായി ഖത്തറിലേക്ക് പുറപ്പെടുന്നതിന് മുമ്ബുതന്നെ തൊഴില്‍ കരാര്‍ വാഗ്ദാനം ലഭിക്കുന്നതിനാല്‍ തൊഴിലാളികള്‍ക്ക് തങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട ശമ്ബളം, തൊഴില്‍, തൊഴില്‍ ശീര്‍ഷകം, അറ്റാച്ചുചെയ്ത അലവന്‍സുകള്‍, വാര്‍ഷിക അവധിക്കാലം തുടങ്ങിയ എല്ലാ വിവരങ്ങളും ആധികാരികതയോടെ അറിയാമെന്ന് അല്‍ മൊഹന്നാദി ചൂണ്ടിക്കാട്ടി.'ജോലി കരാറിനെ എതിര്‍ക്കാന്‍ തൊഴിലാളിക്ക് അവകാശമുണ്ട്. ചില മാറ്റങ്ങളും തിരുത്തലുകളും അപേക്ഷകര്‍ക്ക് അഭ്യര്‍ഥിക്കാനാവും. പക്ഷേ, അതു ഭരണ വികസന, തൊഴില്‍, സാമൂഹിക കാര്യ മന്ത്രാലയത്തി‍െന്‍റ ഏകോപനത്തിലും അംഗീകാരത്തിലും മാത്രമേ നടപ്പാക്കാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദേശി തൊഴിലാളികള്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുമ്ബോള്‍ അയാളുടെ ബയോമെട്രിക് പരിശോധിക്കുന്ന നടപടി മാത്രമേ ശേഷിക്കുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ആദ്യത്തെ ഖത്തര്‍ വിസ സെന്‍റര്‍ 2018 ഒക്ടോബറില്‍ ശ്രീലങ്കയിലെ കൊളംബോയിലാണ് ആരംഭിച്ചത്. വിസയുടെ കാര്യത്തില്‍ ആഭ്യന്തര മന്ത്രാലയമാണ് മേല്‍നോട്ടം വഹിക്കുന്നത്. കൂടാതെ, മെഡിക്കല്‍ പരീക്ഷകളുടെ കാര്യത്തില്‍ ആരോഗ്യ മന്ത്രാലയത്തിെന്‍റ മേല്‍നോട്ടവും തൊഴില്‍ രേഖകളുടെ പരിശോധന തൊഴില്‍ മന്ത്രാലയവുമാണ് നടത്തുന്നത്. സര്‍ട്ടിഫിക്കേഷനുകളുടെയും കരാറുകളുടെയും കാര്യത്തില്‍ വിദേശകാര്യ മന്ത്രാലയമാണ് അന്തിമ തീരുമാനമെടുക്കുന്നത്.ഫിംഗര്‍പ്രിന്‍റ് സേവനങ്ങള്‍, സുപ്രധാന േഡറ്റയുടെ രജിസ്ട്രേഷന്‍, മെഡിക്കല്‍ പരീക്ഷകള്‍ നടത്തുക, ഇലക്‌ട്രോണിക് കരാര്‍ ഒപ്പിടുക, ഡോക്യുമെേന്‍റഷന്‍ വിതരണം, വിദ്യാഭ്യാസ യോഗ്യത പരിശോധന എന്നിവ ഖത്തര്‍ വിസ സെന്‍ററുകളിലെ സേവനങ്ങളില്‍തന്നെ ഉള്‍പ്പെടുന്നതിനാല്‍ പ്രവാസി തൊഴിലാളികള്‍ക്ക് ഏറെ സഹായകരമായി മാറിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

Related News