Loading ...

Home National

പശ്ചിമേഷ്യാ സംഘര്‍ഷം: ഇന്ത്യക്കു നയതന്ത്ര വെല്ലുവിളി

ന്യൂഡല്‍ഹി: ഇറാനിലടക്കം പശ്ചിമേഷ്യയില്‍ സംഘര്‍ഷം വര്‍ധിക്കുന്നത് ഇന്ത്യക്ക് നയതന്ത്രരംഗത്തു പ്രശ്നങ്ങള്‍ സൃഷ്ടിക്കും. അമേരിക്കയോടുള്ള ബന്ധം ദൃഢമാക്കിയതിനൊപ്പം ഇറാനുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ചുപോന്നതാണ് ഇന്ത്യ.നേരത്തേ നിരോധനം ഉണ്ടായിരുന്നപ്പോഴും ഇറാനില്‍നിന്ന് ക്രൂഡ് ഓയില്‍ വാങ്ങാന്‍ അമേരിക്ക ഇന്ത്യയെ അനുവദിച്ചിരുന്നു. എന്നാല്‍, 2018ല്‍ ഇറാനുമായുള്ള ആണവ കരാര്‍ റദ്ദാക്കിയശേഷം ആ അനുമതി അമേരിക്ക പിന്‍വലിച്ചു. ഇപ്പോള്‍ ഇറാനില്‍നിന്ന് ഇന്ത്യ ക്രൂഡ് ഓ‍യില്‍ വാങ്ങുന്നില്ല.
            ഇറാനിലെ പബഹാര്‍ തുറമുഖ വികസനത്തിലെ ഇന്ത്യയുടെ പങ്കാളിത്തം മാറിയ സാഹചര്യത്തില്‍ അമേരിക്ക പ്രശ്നമാക്കിയേക്കും. ഇന്ത്യയുടെ അഫ്ഗാന്‍ നയത്തിന്‍റെ ഒരു കാതലായ ഘടകമാണ് à´† തുറമുഖം. അതു പൂര്‍ത്തിയായാല്‍ അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യന്‍ രാജ്യങ്ങളിലേക്കും ഇന്ത്യക്കു വഴി തുറന്നുകിട്ടും. പാക്കിസ്ഥാനെ ആശ്രയിക്കാതെ ഇന്ത്യക്കു വാണിജ്യവും സൈനിക ബന്ധങ്ങളും മെച്ചപ്പെടുത്താം. ഇറാന്‍ - യുഎസ് സംഘര്‍ഷം മൂര്‍ഛിച്ചാല്‍ ചബഹാര്‍ പദ്ധതിക്കു മുടക്കംവരും. സംഘര്‍ഷം വര്‍ധിക്കുന്നതിനെതിരേ മുന്നറിയിപ്പു നല്‍കിക്കൊണ്ടായിരുന്നു ഇന്ത്യ സുലൈമാനിയെ വധിച്ചതിനെപ്പറ്റി പ്രതികരിച്ചത്. പക്ഷംചേരാത്ത നിലപാടാണു പ്രതികരണത്തിലുണ്ടായിരുന്നത്. എന്നാല്‍, വരുംദിവസങ്ങളില്‍ à´† നിലപാട് തുടരാനായെന്നു വരില്ല. ഇറാക്കിലും സിറിയയിലുമൊക്കെ ദൃശ്യമായ ഇറാന്‍- റഷ്യ - ചൈന അച്ചുതണ്ട് ശക്തിപ്രാപിക്കുന്ന പക്ഷം ഇന്ത്യ വ്യക്തമായ ചേരി പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതമാകും.

Related News