Loading ...

Home Gulf

റിയാലിന് 190 രൂപ നിരക്ക് വരെ എത്താന്‍ സാധ്യത

മസ്കത്ത്: നിലവിലെ സാമ്പത്തിക സാഹചര്യത്തില്‍ രൂപയുടെ വിനിമയ നിരക്ക് ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് സാമ്പത്തിക  വിദഗ്ധര്‍.ജനുവരി അവസാനത്തോടെ ഒരു റിയാലിന് 190 രൂപ വരെ ലഭിക്കാന്‍ സാധ്യതയെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.ഐ .എം.എഫിന്‍റ
കണക്കനുസരിച്ച്‌ ആഗോള തലത്തില്‍ വികസ്വര രാഷ്ട്രങ്ങളെന്ന് വിശേഷിപ്പിച്ച രാജ്യങ്ങളെല്ലാം കടുത്ത സാമ്പത്തിക വെല്ലുവിളി നേരിടുമ്പോഴും  കറന്‍സികളുടെ മൂല്യം കുറക്കുകയാണ്.കയറ്റുമതി പ്രോത്സാഹിപ്പിക്കാനാണ് ചൈന, ജപ്പാന്‍, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങള്‍ തങ്ങളുടെ കറന്‍സികളുടെ മൂല്യം കുറക്കുന്നത്്. അമേരിക്ക വ്യാപാര ചുങ്കം ചുമത്തുമെന്ന ഭീഷണി തുടരുന്നതിനിടയില്‍ ഇത് മറികടക്കാന്‍ വികസ്വര രാജ്യങ്ങള്‍ക്ക് തങ്ങളുടെ കറന്‍സിയുടെ മൂല്യം കുറക്കുക മാത്രമാണ് ഏക മാര്‍ഗമെന്നും ആഗോള സാമ്പത്തിക ശാസ്ത്രജ്്ഞര്‍ വിലയിരുത്തുന്നു. അതിനാല്‍, ഇന്ത്യയും രൂപയുടെ മൂല്യം ഇടിയുന്നതില്‍ ഇടപെടാതെ നോക്കും.രാജ്യത്തെ സാമ്ബത്തിക വ്യവസ്ഥയെ സംരക്ഷിക്കാന്‍ കയറ്റുമതി വര്‍ധിപ്പിക്കല്‍ അനിവാര്യമാണ്. രൂപയുടെ മൂല്യം കുറയുന്നത് കയറ്റുമതി മേഖലക്ക് അനുഗ്രഹമാണ്. ലോകത്തിലെ എല്ലാ രാജ്യങ്ങളും കയറ്റുമതി വര്‍ധിപ്പിക്കാന്‍ കറന്‍സിയുടെ മൂല്യം കുറക്കുകയാണ് ചെയ്യുന്നത്. ആഗോള മാന്ദ്യവും സാമ്പത്തിക അസ്ഥിരതയും വരുേമ്ബാള്‍ ഡോളര്‍ ശക്തി പ്രാപിക്കുകയാണ് പതിവ്. മറ്റേത് രംഗത്തേക്കാളും നിക്ഷേപകര്‍ക്ക് ഏറെ സുരക്ഷിതമായത് ഡോളറുകളാണ്.
അതിനാല്‍, വിദേശ നിക്ഷേപകര്‍ ഡോളര്‍ വാങ്ങിക്കൂട്ടാന്‍ ശ്രമിക്കും. ഇത് ഡോളറിെന്‍റ ഡിമാന്‍ഡ് വര്‍ധിക്കാന്‍ കാരണമാക്കും. അതിനാല്‍, ഡോളര്‍ ഇനിയും ശക്തിപ്രാപിക്കാനാണ് സാധ്യത. നിലവില്‍ ആഗോള തലത്തിലെയും ഇന്ത്യയിലെയും സാമ്ബത്തിക സാഹചര്യത്തില്‍ രൂപ ഇനിയും ശക്തി പ്രാപിക്കാനാണ് സാധ്യതയെന്ന് ഗ്ലോബല്‍ മണി എക്സ്ചേഞ്ച് ജനറല്‍ മാനേജര്‍ മധുസൂദനന്‍ നായര്‍ 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു. നിലവില്‍ വിനിമയ നിരക്ക് റിയാലിന് 185 രൂപയാണ്. ഇത് റിയാലിന് 190 വരെ എത്താന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി അവസാനത്തോടെയാണ് വിനിമയ നിരക്ക് ഉയര്‍ച്ചയിലെത്തുക. കഴിഞ്ഞ വര്‍ഷം ജനുവരി അവസാനത്തിലും രൂപയുടെ മൂല്യം കുറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരി അവസാനത്തില്‍ 193.45 രൂപയായിരുന്നു റിയാലിെന്‍റ വിനിമയ നിരക്ക്. ഇൗ മാസം ആദ്യം റിയാലിെന്‍റ വിനിമയ നിരക്ക് 186.6 രൂപയായിരുന്നു.കഴിഞ്ഞ മൂന്ന്, നാല് ദിവസങ്ങള്‍ക്കുള്ളിലാണ് വിനിമയ നിരക്ക് ഉയരാന്‍ തുടങ്ങിയത്.
ഇതൊരു കാര്യമായ കുറവല്ലെന്നും ഇന്ത്യന്‍ മാര്‍ക്കറ്റിലെ ചില ഘടകങ്ങള്‍ മൂലമുണ്ടാവുന്ന ചെറിയ വ്യതിയാനമാണെന്നും അേദ്ദഹം പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്‍റിനെ ഇംപീച്ച്‌ ചെയ്തതടക്കമുള്ള കാര്യങ്ങള്‍ ഡോളറിനെ ബാധിച്ചിട്ടില്ലെന്ന് മധുസൂദനന്‍ പറഞ്ഞു.
വിനിമയ നിരക്ക് വര്‍ധിക്കുന്നത് പ്രവാസികള്‍ക്ക് സന്തോഷം നല്‍കുന്നതാണ്. അതിനാല്‍, പലരും പണം നാട്ടിലേക്ക് അയക്കാതെ ഉയര്‍ന്ന നിരക്കിനായി കാത്തിരിക്കുകയാണ്. എന്നാല്‍, തുച്ഛവരുമാനക്കാരായ പ്രവാസികള്‍ക്ക് നിരക്ക് ഉയരുന്നതു വരെ കാത്തിരിക്കാന്‍ കഴിയില്ല.







Related News