Loading ...

Home Gulf

ഉത്സവാന്തരീക്ഷത്തില്‍ കേരളീയ സമാജം

മനാമ: ബഹ്റൈന്‍ കേരളീയ സമാജം പുതിയ ഭരണസമിതിയുടെ പ്രവര്‍ത്തനോദ്ഘാടനം നിറപ്പകിട്ടാര്‍ന്ന ചടങ്ങില്‍ കേരള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിര്‍വഹിച്ചു. രവി പിള്ള മുഖ്യാതിഥിയായിരുന്നു. പ്രസിഡന്‍റ് പി.വി രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള ഭരണസമിതി അംഗങ്ങളും സംബന്ധിച്ചു. തുടര്‍ന്ന് മലയാള സിനിമ താരം നവ്യ നായര്‍ നേതൃത്വം നല്‍കിയ 'ധൂം ധലക്ക' എന്ന കലാപരിപാടി നടന്നു.
മുന്നൂറോളം കലാകാരന്മാരുടെയും അണിയറ പ്രവര്‍ത്തകരുടെയും രണ്ടു മാസത്തോളമായുള്ള പരിശീലനത്തിനുശേഷം നടന്ന 'ധൂം ധലക്ക' വേറിട്ട കലാവിരുന്നായിരുന്നു.
കേരളീയ സമാജം പ്രവാസികളുടെഅഭിമാനകേന്ദ്രം -ചെന്നിത്തല
മനാമ: ബഹ്റൈന്‍ കേരളീയ സമാജം പ്രവാസി മലയാളികളുടെ അഭിമാന കേന്ദ്രമാണെന്ന് കേരള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ബഹ്റൈന്‍ കേരളീയ സമാജം പുതിയ ഭരണസമിതിയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.ബഹ്റൈനിലെ പ്രവാസി പ്രവര്‍ത്തനങ്ങളുടെ പൊതുവേദിയായി, സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ സിരാകേന്ദ്രമായി, സാമൂഹിക പ്രവര്‍ത്തനങ്ങളുടെ ശ്രദ്ധാകേന്ദ്രമായി വളര്‍ന്നുവരാന്‍ ഇൗ പ്രസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്. 1850 അംഗങ്ങളാണ് സമാജത്തിലുള്ളത് എന്നതും ഇതിെന്‍റ ദൃഢത വര്‍ധിപ്പിക്കുന്നു.
സമാജത്തിെന്‍റ പ്രവര്‍ത്തനങ്ങക്ക് നേതൃത്വം നല്‍കുന്ന പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണ പിള്ളയുടെ സംഘാടന മികവും എടുത്തുപറയേണ്ടതാണെന്നും ചെന്നിത്തല കൂട്ടിേച്ചര്‍ത്തു. സമാജത്തിെന്‍റ പ്രവര്‍ത്തനങ്ങള്‍ കാലാനുസൃതമായി വളര്‍ത്തിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. പ്രവാസി മലയാളി എന്നത് ലോകത്ത് എവിടെ ചെന്നാലും ആ ജനതയുമായും പ്രാദേശിക സംസ്കാരവുമായി ഇഴുകിച്ചേരുന്നവരാണ്. അതാണ് മലയാളി ലോകപൗരന്‍ എന്നുവിളിക്കപ്പെടുന്നതിെന്‍റ കാരണം. ഒാരോ രാജ്യത്ത് ചെന്ന് അവിടവുമായി ഇഴുകിച്ചേര്‍ന്ന് അധ്വാനിക്കുേമ്ബാഴും തായ്വഴികളും സ്വന്തം നാടിെന്‍റ സാംസ്കാരികത്തനിമയെ നെേഞ്ചറ്റുന്നവരുമാണ് മലയാളി. ഇൗ നന്മയും ഹൃദയവിശാലതയും ബഹ്റൈന്‍ മലയാളികളിലും തികച്ചും പ്രകടമാണെന്നും ചെന്നിത്തല പറഞ്ഞു.

Related News