Loading ...

Home Gulf

ടൂര്‍ ഓഫ് ഒമാന്‍ ഫെബ്രുവരി 11 മുതല്‍

മസ്‌കത്ത്: വശ്യമനോഹരമായ മലകളും താഴ്വാരങ്ങളും തീര്‍ക്കുന്ന സുല്‍ത്താനേറ്റിെന്‍റ പ്രകൃതിസൗന്ദര്യം ലോകത്തിനുമുന്നില്‍ കാഴ്ചവെക്കാന്‍ മസ്കത്ത് നഗരസഭ സംഘടിപ്പിക്കുന്ന ടൂര്‍ ഓഫ് ഒമാന്‍ ഫെബ്രുവരിയില്‍ നടക്കും. ഒമാനിലെ പ്രകൃതി മനോഹാരിത ആഗോളതലത്തില്‍ പരിചയപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ടൂര്‍ ഓഫ് ഒമാന്‍ വിജയകരമായി ഒരു പതിറ്റാണ്ട് പിന്നിട്ടതിനുശേഷമുള്ള പരിപാടി എന്ന പ്രത്യേകത കൂടിയുണ്ട് ഇത്തവണത്തെ പര്യടനത്തിന്.
ഒമാനിലെ കായികപ്രേമികള്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കും ടൂറിസ്റ്റുകള്‍ക്കും ഒരുപോലെ പ്രിയങ്കരമായ ടൂര്‍ ഓഫ് ഒമാന്‍ 2020 ഫെബ്രുവരി 11 മുതല്‍ 16 വരെയാണ് നടക്കുക.
കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഒമാന്‍ ലോകത്തിെന്‍റ ശ്രദ്ധാകേന്ദ്രമാവുന്നതില്‍ വളരെയധികം പങ്കുവഹിച്ച ടൂര്‍ ഓഫ് ഒമാന്‍ ഇന്ന് വലിയൊരു മേളയായി വളര്‍ന്നുകഴിഞ്ഞു. 11ാം വര്‍ഷവും ഇൗയൊരു മഹാമേളക്ക് വളരെ അഭിമാനത്തോടുകൂടിയാണ് ആതിഥേയത്വം വഹിക്കുന്നതെന്ന് ഒമാന്‍ ടൂര്‍ കമ്മിറ്റി ചെയര്‍മാന്‍ സാലിം ബിന്‍ മുബാറക് അല്‍ ഹസനി പറഞ്ഞു. കഴിഞ്ഞ സെഷനുകളില്‍, ഒമാന്‍ പര്യടനത്തില്‍ ലോക ചാമ്ബ്യന്മാരായ ക്രിസ്റ്റഫര്‍ ഫ്രൂം (ബ്രിട്ടന്‍), ആന്‍ഡ്രെ ഗ്രേബിള്‍ (ജര്‍മനി), ആല്‍ബര്‍ട്ടോ കോണ്ടഡോര്‍ (സ്പെയിന്‍), പീറ്റര്‍ സാഗല്‍ (സ്ലോവാക്യ), പ്രെബെന്‍ വാന്‍ ഹെക്ക് (ബെല്‍ജിയം), റാമെന്‍ ബാര്‍ഡെറ്റ് എന്നിവര്‍ പങ്കെടുത്തിരുന്നു. ആറു ഘട്ടങ്ങളിലായി നടക്കുന്ന ടൂര്‍ ഓഫ് ഒമാന്‍ രസകരമായ മത്സരത്തിനപ്പുറം സാഹസികതയും വിനോദവും ഇഷ്ടപ്പെടുന്നവരുടെ ഉത്സവമായാണ് അറിയപ്പെടുന്നത്. സുല്‍ത്താനേറ്റിലെ പ്രധാന പര്‍വതങ്ങളും താഴ്വാരങ്ങളും മലയിടുക്കുകളുമെല്ലാം പര്‍വത റോഡുകളിലൂടെ താണ്ടുന്ന സൈക്കിള്‍ സവാരിയും അനുബന്ധ കായികയിനങ്ങളുമുള്‍പ്പെടുന്നതാണ് ടൂര്‍ ഓഫ് ഒമാെന്‍റ പ്രധാന ഭാഗങ്ങള്‍. ഇത്തവണ മത്സര നിബന്ധനകളില്‍ മാറ്റങ്ങളുണ്ടാകുമെങ്കിലും ഒമാന് പ്രകൃതി കനിഞ്ഞുനല്‍കിയ ഭൂപ്രദേശങ്ങളുടെ സൗന്ദര്യം അനാവരണം ചെയ്യുന്നതുതന്നെയായിരിക്കും. സന്ദര്‍ശകരില്‍ കൗതുകം ജനിപ്പിക്കുകയും ലോകത്തിലെ സഞ്ചാരപ്രിയരെ ആകര്‍ഷിക്കുകയും ചെയ്യുന്ന ടൂര്‍ ഓഫ് ഒമാന്‍ സുല്‍ത്താനേറ്റിലെ ടൂറിസത്തിലേക്ക് തുറക്കുന്ന ജാലകമാണെന്ന് സാലിം ബിന്‍ മുബാറക് അല്‍ ഹസനി ചൂണ്ടിക്കാട്ടി. ഒമാന്‍ പര്യടനം ടൂര്‍ ഓഫ് ഒമാന്‍ 2020 മേളയുടെ കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു

Related News