Loading ...

Home Gulf

കുവൈത്ത് മന്ത്രിസഭാ പ്രഖ്യാപനം ഇന്നുണ്ടായേക്കും

കുവൈത്ത് സിറ്റി: പുതിയ മന്ത്രിസഭയിലെ അംഗങ്ങളുടെ പേരുകള്‍ പ്രധാനമന്ത്രി ശൈഖ് സബാ അല്‍ ഖാലിദ് തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. മന്ത്രിസഭ രൂപവത്കരിക്കുന്നതിെന്‍റ അവസാനഘട്ട തയാറെടുപ്പിലും ചര്‍ച്ചയിലുമാണ് പ്രധാനമന്ത്രി. പുതിയ മന്ത്രിസഭയില്‍ നിലനിര്‍ത്താന്‍ ഉദ്ദേശിക്കുന്ന ചില മന്ത്രിമാരെ സംബന്ധിച്ച്‌ എതിരഭിപ്രായം ഉണ്ടെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച്‌ അല്‍ ഖബസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതോടൊപ്പം രണ്ട് വകുപ്പുകളിലേക്ക് അനുയോജ്യമായ ആളുകളെ കണ്ടെത്താന്‍ പ്രയാസം നേരിട്ടതാണ് മന്ത്രിസഭ പ്രഖ്യാനം വൈകാന്‍ കാരണം.പുതിയ കാലഘട്ടത്തില്‍ രാജ്യം നേരിടുന്ന പ്രതിസന്ധികളെയും പ്രയാസങ്ങളെയും മറികടക്കാന്‍ വഴികാണിച്ചുതരുന്ന മികവുറ്റ മന്ത്രിമാരെ വേണമെന്ന പ്രധാനമന്ത്രിയുടെ നിര്‍ബന്ധ ബുദ്ധിയാണ് ഇത്ര വിശദമായ കൂടിയാലോചന നടത്താന്‍ കാരണം. നവംബര്‍ 14നാണ് ശൈഖ് ജാബിര്‍ മുബാറകിെന്‍റ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവെച്ചത്.ഒരുമാസമായിട്ടും പുതിയ മന്ത്രിസഭ രൂപവത്കരിക്കാത്തതില്‍ എം.പിമാര്‍ പ്രതിഷേധിച്ചിരുന്നു. പ്രധാന വകുപ്പുകളില്‍ ആരൊക്കെയെന്ന് ഏകദേശം ധാരണയായിട്ടുണ്ട്.ശൈഖ് അബ്ദുല്ല അല്‍ നവാഫ് അസ്വബാഹ് പ്രതിരോധ മന്ത്രിയും ശൈഖ് അഹ്മദ് നാസര്‍ അല്‍ മുഹമ്മദ് അസ്വബാഹ് വിദേശകാര്യ മന്ത്രിയും ശൈഖ് താമിര്‍ അലി അസ്വബാഹ് ആഭ്യന്തര മന്ത്രിയും ആകും. താരിഖ് അല്‍ മസ്റം വാര്‍ത്താവിനിമയ മന്ത്രിയായും പാര്‍ലമെന്‍റ് അംഗമായ റാകാന്‍ അല്‍ നിസ്ഫ് വാണിജ്യ മന്ത്രിയായും നിയമിക്കപ്പെടും. എം.പിമാരായ മുഹമ്മദ് അല്‍ ദലാല്‍, റാകാന്‍ അല്‍ നിസ്ഫ്, മുഹമ്മദ് അല്‍ ജബ്രി എന്നിവര്‍ മന്ത്രിസഭയിലുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. നിലവിലെ മന്ത്രിമാരില്‍ അനസ് അല്‍ സാലിഹ്, മര്‍യം അഖീല്‍, ഡോ. ഹാമിദ് അല്‍ ആസിമി, ഡോ. ബാസില്‍ അസ്സബാഹ് തുടങ്ങിയവരെ നിലനിര്‍ത്തിയേക്കും.

Related News