Loading ...

Home National

പ്രധാന ബില്ലുകളുമായി കേന്ദ്രം: വ്യക്തി വിവര സംരക്ഷണ ബില്ലും പാര്‍ലമെന്‍റിലേക്ക്

ന്യൂഡല്‍ഹി:  പാർലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിക്കാന്‍ ഏഴു പ്രവൃത്തി ദിവസങ്ങള്‍ ബാക്കിനില്‍ക്കേ, സുപ്രധാന ബില്ലുകളുമായി സര്‍ക്കാര്‍. വിവാദമായ പൗരത്വ നിയമഭേദഗതി ബില്ലിനു പുറമെ, വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട ഡേറ്റ സംരക്ഷണ ബില്ലും ഇതില്‍ ഉള്‍പ്പെടുന്നു. 44 തൊഴില്‍നിയമങ്ങള്‍ നാലു ചട്ടങ്ങളിലേക്ക് ചുരുക്കി തൊഴില്‍നിയമങ്ങളില്‍ പരിഷ്ക്കരണം കൊണ്ടുവരുന്ന നടപടികളുടെ ഭാഗമായുള്ള നാലാമത്തെ ചട്ടത്തിനും മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. ഡേറ്റയുടെ സ്വകാര്യത അവകാശം സമ്ബൂര്‍ണമാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഡേറ്റ സംരക്ഷണ ബില്‍ എന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നു. ദേശതാല്‍പര്യം മുന്‍നിര്‍ത്തിയുള്ള ഡേറ്റയിലെ കടന്നുകയറ്റം സംബന്ധിച്ച ഭരണകൂടത്തിെന്‍റ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിന് ഡേറ്റ സംരക്ഷണ അതോറിറ്റി രൂപവത്കരിക്കും. സര്‍ക്കാര്‍, സ്വകാര്യ ഏജന്‍സികളുടെ ഡേറ്റ ശേഖരണവും സൂക്ഷിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളും നിയന്ത്രിക്കാനും ബില്‍ ലക്ഷ്യമിടുന്നു. വാട്സ്ആപ് വഴിയുള്ള ചാരപ്പണി വിവാദമായതിനു പിന്നാലെയാണ് പുതിയ നടപടി. ലോക്സഭയിലും നിയമസഭയിലും ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധികളെ നോമിനേറ്റ് ചെയ്യുന്ന സമ്ബ്രദായം നിര്‍ത്തലാക്കുന്ന നിയമഭേദഗതി ബില്‍ മന്ത്രിസഭ യോഗം അംഗീകരിച്ചു. വയോജന കേന്ദ്രങ്ങള്‍, ഗാര്‍ഹിക സേവന ഏജന്‍സികള്‍ എന്നിവയുടെ രജിസ്ട്രേഷന്‍, നിയന്ത്രണം തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണ് മറ്റൊരു ബില്‍. ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ പട്ടികജാതി, പട്ടികവര്‍ഗ സംവരണം അടുത്ത 10 വര്‍ഷത്തേക്ക് തുടരാനുള്ള നിര്‍ദേശവും കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയ ബില്ലുകളില്‍ ഉള്‍പ്പെടുന്നു. മൂന്നു സംസ്കൃത കല്‍പിത സര്‍വകലാശാലകളെ കേന്ദ്രസര്‍വകലാശാലകളായി മാറ്റുന്നതിനുള്ള നിയമനിര്‍മാണവും നടപ്പു പാർലമെന്റ്   സമ്മേളനത്തില്‍ നടത്താന്‍ പാകത്തില്‍ മന്ത്രിസഭ യോഗം അംഗീകരിച്ചിട്ടുണ്ട്.


Related News