Loading ...

Home sports

ഗോവയെ വീഴ്ത്തി ജാംഷഡ്പുര്‍

പനാജി: ആദ്യവസാനം നിറഞ്ഞുകളിക്കുകയും പലവട്ടം എതിര്‍നിരയില്‍ അപകടം വിതക്കുകയും ചെയ്തിട്ടും ഗോളിയും നിര്‍ഭാഗ്യവും വഴിമുടക്കിയ മത്സരത്തില്‍ ആതിഥേയരായ ഗോവക്ക് തോല്‍വി. ആദ്യ പകുതിയുടെ 17ാം മിനിറ്റില്‍ സെര്‍ജിയോ കാസ്റ്റല്‍ മാര്‍ട്ടിനെസ് നേടിയ ഏക ഗോളിനാണ് ജാംഷഡ്പുര്‍ മികച്ച ജയവുമായി മടങ്ങിയത്. കരുത്തുകാട്ടിയ ജാംഷഡ്പുര്‍ പ്രതിരോധത്തിെന്‍റ കോട്ട പൊട്ടിച്ച്‌ തുടക്കത്തിലേ ആക്രമണവുമായി ഗോവയായിരുന്നു കളം നിറഞ്ഞത്. ഗോള്‍ പിറന്നത് പക്ഷേ, കളിയുടെ ഗതിക്ക് വിപരീതമായിട്ടായിരുന്നു. ഫാറൂഖ് ചൗധരി നല്‍കിയ മനോഹരമായ പാസ് സെര്‍ജിയോ കാസ്റ്റല്‍ ആദ്യം ഗോവ പ്രതിരോധത്തിലെ ഫാളിനെയും പിന്നീട് ഗോളിയെയും അനായാസം കീഴടക്കി മത്സരത്തിലെ ഏക ഗോള്‍ കുറിച്ചു. ഗോള്‍ വീണതോടെ നിരന്തരം ആക്രമിച്ചുകളിച്ച ആതിഥേയര്‍ തിരിച്ചടിക്കുമെന്നു തോന്നിച്ച നീക്കങ്ങളൊന്നും ലക്ഷ്യം കണ്ടില്ല. അതിനിടെ, ഗോവ േപ്ലമേക്കര്‍ അഹ്മദ് ജഹൂഹ് 72ാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തായത് ഗോവക്ക് തിരിച്ചടിയായി. ജയത്തോടെ അഞ്ചു കളികളില്‍ 10 പോയന്‍റുമായി ജാംഷഡ്പുര്‍ രണ്ടാം സ്ഥാനത്തേക്കു കയറി. എട്ടു പോയന്‍റുള്ള ഗോവ നാലാമതാണ്.

Related News