Loading ...

Home Gulf

പുതിയ വിദേശ നിേക്ഷപ നിയമം ജനുവരിയില്‍

മസ്കത്ത്: അടുത്ത വര്‍ഷം ആദ്യത്തില്‍ ഒമാനില്‍ നിലവില്‍വരാന്‍ പോകുന്ന പുതിയ വിദേശ നിക്ഷേപ നിയമം രാജ്യത്തെ ബിസിനസ് മേഖലക്ക് വന്‍ മുന്നേറ്റമുണ്ടാക്കുമെന്ന് അധികൃതര്‍.നിയമം നല്ലരീതിയില്‍ നടപ്പാക്കപ്പെടുകയും അനുയോജ്യമായ നിക്ഷേപാന്തരീക്ഷം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നപക്ഷം പ്രാദേശിക ബിസിനസ് േമഖലക്ക് 75 ശതമാനത്തില്‍ കുറയാത്ത വളര്‍ച്ചയുണ്ടാകുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം ലീഗല്‍ വിഭാഗം ആക്ടിങ് ഡയറക്ടര്‍ മുഹമ്മദ് അല്‍ ബാദി പറഞ്ഞു. വ്യവസ്ഥകള്‍ക്ക് 100 ശതമാനം ഉടമസ്ഥാവകാശം അനുവദിക്കുന്നതും കുറഞ്ഞ മുതല്‍മുടക്കെന്ന നിബന്ധന ഒഴിവാക്കുന്നതുമാണ് പുതിയ വിദേശ നിക്ഷേപ നിയമം. ഇത് ഒമാന്‍ വിപണിയില്‍ കൂടുതല്‍ പണം എത്താന്‍ സഹായിക്കും. ജീവിതനിലവാരം ഉയര്‍ത്താനും സാമ്ബത്തിക വളര്‍ച്ചക്കും വഴിയൊരുക്കുമെന്ന് ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. വിദേശ നിക്ഷേപകരുടെ സംരംഭങ്ങള്‍ക്ക് നിശ്ചിത സമയപരിധിക്കുള്ളില്‍ ശരിയായ അംഗീകാരവും പെര്‍മിറ്റും ലൈസന്‍സും നല്‍കണമെന്ന് നിക്ഷേപ സേവന കേന്ദ്രങ്ങള്‍ക്കും ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കും നിയമം നിര്‍ദേശം നല്‍കുന്നുണ്ട്. അപേക്ഷകര്‍ക്ക് നിശ്ചിത സമയപരിധിക്കുള്ളില്‍ പദ്ധതിക്ക് അംഗീകാരം ലഭിക്കും.നിശ്ചിത സമയപരിധി കഴിഞ്ഞിട്ടും അംഗീകാരം ലഭിച്ചതായി അറിയിപ്പ് ലഭിച്ചില്ലെങ്കില്‍ പദ്ധതി അംഗീകരിക്കപ്പെട്ടതായി കണക്കാക്കാമെന്നും നിയമത്തിലുണ്ട്.ഏത് രാജ്യത്തിലെയും നിക്ഷേപ മേഖല ആകര്‍ഷകമാകണമെങ്കില്‍ അവയുടെ നടപടിക്രമങ്ങളുടെയും പെര്‍മിറ്റുകള്‍ നല്‍കുന്നതിെന്‍റയും വേഗം വര്‍ധിപ്പിക്കല്‍ പ്രധാന ഘടകമാണെന്ന് അല്‍ ബാദി പറഞ്ഞു. അതിനാല്‍ പുതിയ നിക്ഷേപ നിയമത്തില്‍ പദ്ധതികള്‍ക്ക് ഒരു മാസത്തിനുള്ളിലെങ്കിലും അംഗീകാരം നല്‍കണമെന്ന നിബന്ധന വെക്കുമെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ജൂലൈ 31നാണ് വിദേശ മൂലധന നിക്ഷേപ നിയമം സംബന്ധിച്ച രാജകീയ ഉത്തരവ് പുറത്തിറങ്ങുന്നത്. നിക്ഷേപകന് പ്രോത്സാഹനവും ഗുണവുമുള്ള നിരവധി ഘടകങ്ങളാണ് ഇതിലുള്ളത്. വ്യവസ്ഥകള്‍ക്ക് വിധേയമായി വിദേശ നിക്ഷേപകര്‍ക്ക് കമ്ബനിയുടെ പൂര്‍ണ ഉടമാവകാശം ലഭിക്കുമെന്നതാണ് നിയമത്തിലെ വലിയ ആകര്‍ഷണം.നിക്ഷേപകന് ആവശ്യമായ ജലം, വൈദ്യുതി, ഗ്യാസ്, അഴുക്കുചാല്‍, പൊതുറോഡുകള്‍, വാര്‍ത്തവിനിമയം അടക്കം മറ്റ് സൗകര്യങ്ങള്‍ എന്നിവയൊരുക്കാന്‍ ബന്ധപ്പെട്ട വിഭാഗങ്ങളുടെ സഹകരണവും നിയമം ഉറപ്പാക്കുന്നുണ്ട്. ഇത്തരം സൗകര്യങ്ങളൊന്നും നിലവില്‍ നിേക്ഷപകന് ലഭിച്ചിരുന്നില്ല.അതോടൊപ്പം നിക്ഷേപത്തിെന്‍റ ഗാരന്‍റിയും നിയമം ഉറപ്പാക്കുന്നുണ്ട്. ഒരു നിക്ഷേപക പദ്ധതിയും കണ്ടുകെട്ടുകയോ സ്വത്തുകള്‍ പിടിച്ചെടുക്കപ്പെടുകയോ ചെയ്യില്ല. വ്യക്തമായ കാരണങ്ങളുണ്ടായാല്‍ മാത്രമേ ബന്ധപ്പെട്ടവര്‍ക്ക് ലൈസന്‍സും അംഗീകാരവും റദ്ദാക്കാനാവുകയുള്ളൂ. നിക്ഷേപകന് നിയമലംഘനം വ്യക്തമാക്കിയുള്ള മുന്നറിയിപ്പ് കത്തുകള്‍ നല്‍കിയ ശേഷമേ ഇത് ചെയ്യാവൂ.നിക്ഷേപകെന്‍റ വാദം കേള്‍ക്കുകയും നിയമലംഘനം ശരിയാക്കാന്‍ ഒരുമാസം സമയം നല്‍കുകയും വേണം. പെര്‍മിറ്റോ ലൈസന്‍സോ റദ്ദാക്കുന്നതിനുമുമ്ബ് വാണിജ്യ വ്യവസായ മന്ത്രാലത്തിെന്‍റ അംഗീകാരം നേടണമെന്നും നിയമത്തിലുണ്ട്.

Related News