Loading ...

Home National

ഗോള്‍ഡന്‍ ചാരിയറ്റ് ട്രെയിന്‍ അടുത്ത മാര്‍ച്ച്‌ മുതല്‍ വീണ്ടും

ബംഗളൂരു: വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള 'ഗോള്‍ഡന്‍ ചാരിയറ്റ്' ട്രെയിന്‍ സര്‍വിസ് 2020 മാര്‍ച്ച്‌ മുതല്‍ വീണ്ടും ആരംഭിക്കാന്‍ തീരുമാനം.ഇതുസംബന്ധിച്ച്‌ കര്‍ണാടക ടൂറിസം വികസന വകുപ്പും (കെ.എസ്.ടി.ഡി.സി) ഐ.ആര്‍.സി.ടി.സിയും തമ്മില്‍ കരാറില്‍ ഒപ്പിട്ടു.ട്രെയിന്‍ സര്‍വിസ് വീണ്ടും ആരംഭിക്കുന്നത് കര്‍ണാടകയിലെയും മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെയും വിനോദസഞ്ചാര മേഖലക്ക് ഉണര്‍വ് നല്‍കുമെന്ന് കരാര്‍ കൈമാറുന്ന ചടങ്ങില്‍ റെയില്‍വെ സഹമന്ത്രി സുരേഷ് അങ്ങാടി പറഞ്ഞു. à´°à´¾â€‹à´œàµà´¯â€‹à´¤àµà´¤àµ† 15 ലധികം വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള സര്‍വിസാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആഡംബര സൗകര്യങ്ങളുള്ള ദക്ഷിണേന്ത്യയിലെ ട്രെയിന്‍ സര്‍വിസ് കൂടിയായ ഗോള്‍ഡന്‍ ചാരിയറ്റ് നഷ്ടത്തെ തുടര്‍ന്നാണ് കര്‍ണാടക സര്‍ക്കാര്‍ സര്‍വിസ് നിര്‍ത്തിവെച്ചത്.2008ലാണ് ആദ്യമായി കര്‍ണാടക സര്‍ക്കാറും റെയില്‍വേയും ചേര്‍ന്ന് 44 മുറികളോടെയുള്ള 18 കോച്ചുകളടങ്ങിയ ഗോള്‍ഡന്‍ ചാരിയറ്റ് ട്രെയിന്‍ സര്‍വിസ് ആരംഭിച്ചിരുന്നത്.84 പേര്‍ക്കാണ് ഇതില്‍ യാത്രചെയ്യാന്‍ കഴിയുക. നിന്നുപോയ à´ˆ ട്രെയിന്‍ സര്‍വിസാണ് വീണ്ടും ആരംഭിക്കുന്നത്. കര്‍ണാടക, കേരള, പുതുച്ചേരി തുടങ്ങിയ ദക്ഷിണേന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ചുകൊണ്ടായിരിക്കും 2020 മാര്‍ച്ചില്‍ സര്‍വിസ് ആരംഭിക്കുക.

Related News