Loading ...

Home Gulf

വേള്‍ഡ് പാരാ അത്ലറ്റിക് ചാമ്ബ്യന്‍ഷിപ്പ് സമാപിച്ചു

ദുബൈ: ലോകോത്തര മികവില്‍ സംഘടിപ്പിച്ച ഒരു അന്താരാഷ്ട്ര കായികമേളക്ക് കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈ നഗരം ആതിഥ്യം വഹിച്ചിരുന്നു. വിധി സമ്മാനിച്ച ശാരീരിക വ്യതിയാനങ്ങളെയും വെല്ലുവിളികളെയും വിജയത്തിലേക്കുള്ള ചവിട്ടുപടികളാക്കി കുതിപ്പ് തുടരുന്ന ലോകത്തിലെ മികച്ച കായികതാരങ്ങള്‍ മാറ്റുരച്ച വേള്‍ഡ് പാരാ അത്ലറ്റിക് ചാമ്ബ്യന്‍ഷിപ്പായിരുന്നു ആ മേള.122 രാജ്യങ്ങളില്‍ നിന്നെത്തിയ 1500ല്‍ പരം വിഭിന്ന ശേഷിക്കാരായ താരങ്ങള്‍ വീല്‍ചെയറിലും ബ്ലേഡ് റണ്ണിലുമായി കായികവിസ്മയങ്ങള്‍ തീര്‍ത്തതിനൊപ്പം 43 ലോക റെക്കോര്‍ഡുകള്‍ കൂടി കായികചരിത്രത്തില്‍ എഴുതിച്ചേര്‍ത്താണ് ദുബൈ ക്ലബ് ഫോര്‍ പീപ്പിള്‍ ഒാഫ് ഡിറ്റര്‍മിനേഷനില്‍ നടന്ന മേള സമാപിച്ചത്. സഹാനുഭൂതിയല്ല മറിച്ച്‌ എല്ലാവരെയും പോലെ ജീവിക്കാന്‍ ആവശ്യമായ സഹകരണമാണ് നമുക്ക് വേണ്ടതെന്ന ആവശ്യത്തിന് അടിവരയിടുന്നതായിരുന്നു ശാരീരിക വെല്ലുവിളിക്കിടയിലും കായികക്കരുത്തിനാല്‍ അവര്‍ സ്വന്തമാക്കിയ ഓരോ നേട്ടങ്ങളും. വിജയത്തില്‍ മതിമറക്കാനോ പരാജയത്തില്‍ വിങ്ങിപ്പൊട്ടാനോ മിനക്കെടാതെ, ലോകത്തിെന്‍റ വിവിധ രാജ്യങ്ങളിലെ വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്നെത്തിയവരുമായി സൗഹൃദം പുതുക്കുന്നതിലും മികച്ച കായികപരിശീലനം നേടാനുള്ള വഴികള്‍ ആരായുന്നതിെന്‍റ തിരക്കിലായിരുന്നു മത്സരങ്ങള്‍ക്കിടയിലെ ഇടവേളകളില്‍ ഇൗ വിസ്മയ താരങ്ങള്‍.ഓരോ മത്സരങ്ങളും സമാപിക്കുമ്ബോള്‍ ബന്ധങ്ങളുടെയും സൗഹൃദങ്ങളുടെയും വിളക്കിച്ചേര്‍ക്കപ്പെടുന്ന കണ്ണികള്‍ കൂടുന്നതിലായിരുന്നു അവരുടെ സന്തോഷങ്ങളെല്ലാം തന്നെ. മേളക്കെത്തിയ താരങ്ങള്‍ പ്രകടിപ്പിച്ച സ്പോര്‍ട്സ്മാന്‍ സ്പിരിറ്റായിരുന്നു ഏറെ അതിശയിപ്പിച്ചത്. വിജയികള്‍ക്കരികിലേക്ക് വീല്‍ചെയറുകളില്‍ തന്നെ സഞ്ചരിച്ച്‌ പോയി അഭിനന്ദിക്കാനും പിന്നിലായിപ്പോയവരെ തിരികെയെത്തി ആശ്വസിപ്പിക്കാനും വിജയികളും പരാജിതരുമെല്ലാം കാട്ടുന്ന ശ്രദ്ധയും കരുതലും സാധാരണം മത്സരവേദികള്‍ക്ക് പോലും അന്യമായ കാഴ്ചകളായിരുന്നു.അത്യാധുനികക സൗകര്യങ്ങളും അതിനൂതന സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തി ഏറ്റവും മികച്ച രീതിയില്‍ മേളയൊരുക്കിയ ദുബൈയുടെ സംഘാടകമികവും അന്താരാഷ്ട്ര തലത്തില്‍ പ്രശംസക്ക് വഴിയൊരുക്കിയിരുന്നു. റെക്കോര്‍ഡുകള്‍ക്കൊപ്പം അതിശയങ്ങളും അത്ഭു

Related News