Loading ...

Home Kerala

മുള്‍മുനയില്‍ ടെലികോം മേഖല

തൃശൂര്‍: സ്വയം വിരമിക്കല്‍ അപേക്ഷകരുടെ കുത്തൊഴുക്കില്‍ ബി.എസ്.എന്‍.എല്‍ പതറുേമ്ബാള്‍ ഞെട്ടിക്കുന്ന നഷ്ടം പ്രഖ്യാപിച്ച്‌ എയര്‍ടെല്ലും വോഡഫോണ്‍-ഐഡിയയും. നാല് ടെലികോം കമ്ബനികളില്‍ പൊതുമേഖലയിലുള്ള ബി.എസ്.എന്‍.എല്‍ ഉള്‍പ്പെടെ മൂന്നും കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുേമ്ബാള്‍ ഇന്ത്യന്‍ ടെലികോം രംഗം റിലയന്‍സ് ജിയോയുടെ പിടിയിലേക്ക് നീങ്ങുന്ന പ്രതീതിയാണ്. അതേസമയം, എയര്‍ടെല്ലും വോഡഫോണ്‍-ഐഡിയയും പ്രഖ്യാപിച്ച നഷ്ടക്കണക്ക് പെരുപ്പിച്ചതാണെന്ന സംശയവും ടെലികോം മേഖലയിലുണ്ട്. 14,451 കോടിയാണ് കഴിഞ്ഞ വര്‍ഷം ബി.എസ്.എന്‍.എല്‍ നഷ്ടം. സ്വകാര്യ കമ്ബനികളെ അപേക്ഷിച്ച്‌ ഇത് ചെറുതാണെങ്കിലും കമ്ബനിയുടെ സ്ഥിതി ദയനീയമാണ്. അടിസ്ഥാന സൗകര്യങ്ങളില്‍ ഒന്നാമതായിട്ടും 4ജി അടക്കമുള്ള സാങ്കേതിക വികസനം സമയത്തിന് അനുവദിക്കാത്തതാണ് തിരിച്ചടിയായത്. പുനരുദ്ധാരണത്തിന് പകുതി ജീവനക്കാെര കുറക്കണമെന്ന ഉപാധിയാണ് കേന്ദ്രം വെച്ചത്.കമ്ബനി പ്രഖ്യാപിച്ച സ്വയം വിരമിക്കല്‍ പദ്ധതിയിലേക്ക് ജീവനക്കാരെ കൂട്ടത്തോടെ ആകര്‍ഷിക്കുന്നത് കമ്ബനിയുടെ ഭാവിയിെല ആശങ്കയാണ്. പകുതിയിലധികം ജീവനക്കാര്‍ പോയാല്‍ കമ്ബനി എങ്ങനെ തുടരുമെന്ന ചോദ്യം ബി.എസ്.എന്‍.എല്‍ വൃത്തങ്ങള്‍തന്നെ ഉന്നയിക്കുന്നു. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള സാമ്ബത്തിക വര്‍ഷത്തിെന്‍റ രണ്ടാം പാദത്തില്‍ എയര്‍ടെല്‍ 22,830.1 കോടിയും വോഡഫോണ്‍-ഐഡിയ 50,922 കോടിയുമാണ് നഷ്ടം പ്രഖ്യാപിച്ചിരിക്കുന്നത്. എയര്‍ടെല്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 249.2 കോടി ലാഭത്തിലായിരുന്നു. റിലയന്‍സ് ജിയോയോട് മത്സരിക്കാന്‍ ഒന്നായ വോഡഫോണ്‍-ഐഡിയയുടെ നഷ്ടം രാജ്യത്തെ കോര്‍പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലുതാണ്. ഇന്ത്യയിലെ കച്ചവടം അവസാനിപ്പിക്കേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച വോഡഫോണ്‍ സി.ഇ.ഒ നിക്ക് റീഡ് പിറ്റേന്ന് അതില്‍ ഖേദം പ്രകടിപ്പിച്ച്‌ കേന്ദ്ര ടെലികോം മന്ത്രിക്ക് കത്തെഴുതിയെങ്കിലും കാര്യം ആശാവഹമല്ലെന്ന് പറഞ്ഞിട്ടുണ്ട്. അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ (എ.ജി.ആര്‍) പിഴ സംബന്ധിച്ച സുപ്രീം കോടതി വിധി സൃഷ്ടിച്ച സമ്മര്‍ദമാണ് പൊടുന്നനെ പ്രതിസന്ധി കൂട്ടാന്‍ ഇടയാക്കിയതെന്നാണ് എയര്‍ടെല്ലിെന്‍റയും വോഡഫോണ്‍-ഐഡിയയുടെയും നിലപാട്. എ.ജി.ആര്‍ ഇനത്തില്‍ എയര്‍ടെല്‍ 34,260 കോടി അടയ്ക്കണമെന്നാണ് സുപ്രീം േകാടതി ഉത്തരവ്. വോഡഫോണ്‍-ഐഡിയ ഇതിെന്‍റ ഇരട്ടിയിലധികവും. ജിയോ 5,000 കോടിയോളമാണ് അടയ്ക്കേണ്ടത്. ബി.എസ്.എന്‍.എല്‍ ഇത് കൃത്യമായി അടയ്ക്കാറുണ്ട്. എ.ജി.ആറില്‍ ഇളവോ എഴുതിത്തള്ളലോ ലഭിക്കാനുള്ള സമ്മര്‍ദമാണ് എയര്‍ടെല്ലും വോഡഫോണ്‍-ഐഡിയയും പ്രഖ്യാപിച്ച നഷ്ടക്കണെക്കന്ന വാദമുണ്ട്. തുക അടയ്ക്കാമെന്നും മറ്റ് കമ്ബനികളെക്കൊണ്ടും അടപ്പിയ്ക്കണമെന്നും ജിയോ ആവശ്യപ്പെട്ടിരുന്നു. ഇത്ര വലിയ തുക അടയ്ക്കുന്നതോടെ രണ്ട് എതിരാളികളുടെയും നിലനില്‍പ്പ് ചോദ്യചിഹ്നമാകുമെന്ന കണക്കുകൂട്ടലിലാണ് ജിയോ എന്നാണ് ടെലികോം രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്. മറ്റ് കമ്ബനികളുടെ ഉപഭോക്താക്കളെ റാഞ്ചാന്‍ ഇളവ് പ്രഖ്യാപിച്ച്‌ അവരുടെ നഷ്ടത്തിെന്‍റ ആക്കം കൂട്ടിയ ജിയോ ഇപ്പോള്‍ സ്വന്തം വരുമാനച്ചോര്‍ച്ച അടച്ചു തുടങ്ങിയിട്ടുണ്ട്. താരിഫ് പ്ലാനും മറ്റ് കമ്ബനികളിലേക്കുള്ള വിളിക്കും വില കൂട്ടി. ജിയോ സൃഷ്ടിച്ച മത്സരം മറ്റ് കമ്ബനികളില്‍ വന്‍തോതില്‍ തൊഴില്‍നഷ്ടത്തിനും ഇടയാക്കി. വരുമാനം കുറഞ്ഞതോടെ ജീവനക്കാരുടെ എണ്ണം എയര്‍ടെല്ലും വോഡഫോണ്‍-ഐഡിയയും കുറക്കുകയാണ്. എ.ജി.ആര്‍; അഥവാ ഒളിപ്പിച്ച വരുമാനം

Related News