Loading ...

Home peace

ദക്ഷിണ സുഡാന്‍ സന്ദര്‍ശിക്കും: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: വംശീയയുദ്ധത്തിന്‍റെ പിടിയില്‍നിന്നു സമാധാനത്തിലേക്കു തിരിച്ചുവരാന്‍ ശ്രമിക്കുന്ന ദക്ഷിണസുഡാന്‍‌ സന്ദര്‍ശിക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. രാജ്യത്തു സമാധാനം പുനഃസ്ഥാപിക്കാന്‍ നേതാക്കള്‍ തയാറാകണമെന്ന് മാര്‍പാപ്പ അഭ്യര്‍ഥിച്ചു. ദക്ഷിണസുഡാന്‍ പ്രസിഡന്‍റ് സാല്‍വാ ഖീറും പ്രതിപക്ഷ നേതാവ് റെയ്ക് മച്ചാറും സഖ്യകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ധാരണയിലേര്‍പ്പെട്ടിരുന്നതാണ്. എന്നാല്‍ സുരക്ഷ അടക്കമുള്ള കാരണങ്ങളാല്‍ സര്‍ക്കാര്‍ രൂപീകരണം 100 ദിവസംകൂടി വൈകിപ്പിക്കാന്‍ ഇരുവരും കഴിഞ്ഞയാഴ്ച തീരുമാനിച്ചു. ഇതിനു പിന്നാലെയാണ് മാര്‍പാപ്പ സന്ദര്‍ശന താത്പര്യം പരസ്യമാക്കിയത്. യാത്രാ പരിപാടികള്‍ അദ്ദേഹം വിശദീകരിച്ചില്ല. "ഈ വര്‍ഷം ദക്ഷിണ സുഡാനില്‍ പോയേ പറ്റൂ" എന്നു മാത്രമാണ് മാര്‍പാപ്പ പറഞ്ഞത്. അനുരഞ്ജന ചര്‍ച്ചയുടെ ഭാഗമായി സാല്‍വാ ഖീറും റെയ്ക് മച്ചാറും ഈ വര്‍ഷമാദ്യം വത്തിക്കാന്‍ സന്ദര്‍ശിച്ചിരുന്നു. സമാധാനം പുനഃസ്ഥാപിക്കാന്‍ ആവശ്യപ്പെട്ട് മാര്‍പാപ്പ ഇവരുടെ കാല്‍ ചുംബിച്ചു.

Related News